രാധികാസ്വയംവരം

ഇത് ഞാൻ പണ്ടെങ്ങോ എഴുതിയതാണ്…പ്രസിദ്ധീകരണ യോഗ്യമല്ലന്ന കരുതി ഇടാതിരുന്നതാണ്. ഇപ്പോൾ എഴുതാൻ ഒരു മൂഡ് കിട്ടാത്തത്കിട്ടാത്തത് കൊണ്ടുമാത്രം അതായത് നവവധുവിന്റെ വരവ് കാത്തിരിക്കുന്ന പ്രിയ സുഹൃത്തുകൾക്കൊരു ക്ഷമാപണം എന്ന രീതിയിൽ പബ്ലിഷ് ചെയ്യുന്നതാണ്.

തമ്പുരാട്ടിക്കുട്ടി ഇന്ന് നേരത്തെയാണല്ലോ….സുധീപിന്റെ ശബ്ദം കേട്ട് രാധിക തിരിഞ്ഞു നോക്കി. പല്ലും തേച്ചുകൊണ്ട് വാകമരചോട്ടിൽ നിന്ന് തന്നെ നോക്കി വെള്ളമിറക്കുന്ന സുധീപ്.

പതിവ് കാഴ്ചയായതിനാൽ രാധിക ഒന്നും പറഞ്ഞില്ല. രൂക്ഷമായി ഒന്നു നോക്കിയിട്ട് തിരിഞ്ഞു നടന്നു. അമ്പലത്തിൽ പോക്ക് തുടങ്ങിയതിൽ പിന്നെ പതിവാണിത്. ഒരു വഷളചിരിയും ചിരിച്ചുകൊണ്ടുള്ള ഈ നിൽപ്പ്. വകയിൽ അമ്മാവന്റെ മോനും ആയിപ്പോയതിനാൽ ഒന്നും മിണ്ടാനും വയ്യ. പോരാത്തതിന് വീട്ടുകാർ പറഞ്ഞുറപ്പിച്ച ബന്ധം.

ഇട്ടുമൂടാനുള്ള സ്വത്തുള്ള അവന് നിന്നെ ബോധിച്ചത് തന്നെ വല്യ കാര്യമാണെന്റെ കുട്ട്യേ…..!!!അവന്റെ ശല്യത്തെക്കുറിച്ചു പറയുമ്പോൾ മുത്തശ്ശിയുടെ പതിവ് പഴംപുരാണം.

അല്ല സുധീപിനെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പട്ടുപാവാടയും ബ്ലൗസുമിട്ടു നെറ്റിയിലൊരു ചന്ദനക്കുറിയും തൊട്ടു നിറഞ്ഞ ചിരിയോടെ കയ്യിൽ പ്രസാദവും ചുരുട്ടിപ്പിടിച്ചു ക’മ്പി’കു’ട്ട’ന്‍’നെ’റ്റ്നടന്നുവരുന്ന രാധികയെ കണ്ടാൽ ദേവി ക്ഷേത്രത്തിൽ നിന്ന് ഇറങ്ങി വരുന്നത് പോലെ തോന്നും. സൂര്യപ്രകാശം മുഖത്തടിക്കും മുന്നേയുള്ള ആ വരവാണ് പലരും കണികാണുന്നത് തന്നെ.

അന്നനട എന്നല്ല രാധികാനട എന്നുവേണം പറയാൻ. കാരണം ആ നടപ്പൊരു പ്രത്യേക നടപ്പാണ്. നിതംബം മറക്കുന്ന കാർകൂന്തൽ ഇങ്ങനെ ആ നിതംബത്തിൽ അടിച്ചടിച്ചു ശരീരത്തിൽ മറ്റൊരിടത്തും ആ ചലനം അറിയിക്കാതെ കുണുങ്ങിക്കുണുങ്ങിയുള്ള നടത്തം…..മ്മ്‌ടെ സിനിമയിൽ അച്ചായൻ പറയണ പോലെ “ന്റ സാറേ പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല…” ആ സ്റ്റൈലിൽ ഒന്നു നടക്കാൻ നാട്ടിലെ സർവ പെണ്പിള്ളേരും പ്രാക്ടീസ് നടത്തുന്നത് പരസ്യമായ രഹസ്യവുമാണ്…

തമ്പുരാട്ടിക്കുട്ടി വെറും സുന്ദരിയല്ലട്ടോ അപ്സരസാണ് അപ്സരസ്…. സുധി പിന്നിൽ നിന്നും വിളിച്ചുകൂവിയത് അവജ്ഞയോടെയാണ് രാധിക കേട്ടത്.

രാധികക്കു സുധിയെ കണ്ണെടുത്താൽ കണ്ടൂടാ…അവന്റെ നോട്ടം എപ്പോഴും ആസ്ഥാനത്താണന്ന് പലവട്ടം തോന്നിയിട്ടുണ്ട്. അവന്റെ മുന്നിലൂടെ പോകുമ്പോൾ ഉടുതുണി അഴിയുന്നത് പോലെയാണ് അനുഭവപ്പെടുന്നത്. നാട്ടിലെ പലരും നോക്കാറുള്ളത് താൻ ശ്രെദ്ധിക്കാറുണ്ടെങ്കിലും ഇത് മാത്രമാണ്‌ തനിക്കിത്ര അലോസരം ഉണ്ടാകുന്നതെന്ന് രാധിക ഓർത്തു.

അവന്റെ നോട്ടത്തിൽ എപ്പോഴുമൊരു കടന്നുകയറ്റം പോലെ….പണ്ട് കുളിക്കടവിൽ അവൻ എത്തിനോക്കുന്നത് കണ്ടതുമുതലാണ് ഈ ദേഷ്യം തോന്നിതുടങ്ങിയത് എന്നതാണ് സത്യം. അതുവരെയുണ്ടായിരുന്ന സ്നേഹം ഒറ്റ ദിനം കൊണ്ടു വെറുപ്പായി മാറി. ഇപ്പോഴും കുളിക്കടവിൽ അവൻ എത്തിനോക്കാറുണ്ടെന്നു ജോലിക്കുവരുന്ന പെണ്ണുങ്ങളുടെ അടക്കം പറച്ചിൽ കേൾക്കാം….വൃത്തികെട്ടവൻ…..

പലവട്ടം ആലോചിച്ചു അമ്പലത്തിൽ പോക്ക് നിർത്തിയാലോ എന്ന്. കഴിയുന്നില്ല…. രാവിലെ ശരീരത്തിൽ തണുത്ത വെള്ളം വീണില്ലങ്കിൽ തല പെരുകുന്നത് പോലെയാണ്. എന്നാൽ കുളിച്ചാലോ അമ്പലത്തിലേക്ക് സ്വയമറിയാതെ കാലുകള് ചലിച്ചുപോവുന്നു. വിളിച്ചാൽ വിളികേൾക്കുന്ന ദേവിയാണെന്നു അമ്മൂമ്മ പറയാറുണ്ടെങ്കിലും തനിക്കു ദേവി അങ്ങോട്ട് വിളിപ്പിക്കുന്ന ദേവിയാണ്.

തന്റെ ദുഃഖങ്ങൾ ഏറ്റവുമാറിയാവുന്നത് തന്റെ തലയിണക്കും പിന്നെ ദേവിക്കുമാണ്. മറ്റാരും തന്നോടൊന്നും ചോദിക്കാറില്ല….പറയാറില്ല….

അല്ല അത് ഇല്ലത്തെ എല്ലാ സ്ത്രീകളുടേയും ശാപമാണ്. പുരുഷന്മാരുടെ ആജ്ഞാനുവർത്ഥികളായി മാത്രം ജീവിക്കുക എന്നത്. അഭിപ്രായ സ്വാതന്ത്ര്യമില്ല…. എന്തിന് വാ തുറന്നൊന്നു ചിരിക്കാൻ കൂടി വയ്യ. വീട്ടിൽ ആകെ സംസാരിക്കാൻ അനുവാദമുള്ള അല്ല അധികാരമുള്ള എന്ന് വേണം പറയാൻ, അത് മുത്തശ്ശി മാത്രമാണ്. മുത്തശ്ശിയുടെ വാക്കാണ് പടിപ്പുരവീടിന്റെ അവസാന വാക്ക്. അതിനു മുകളിൽ മറ്റൊന്നില്ല. എന്നാലോ മുത്തശ്ശിയാണെങ്കിൽ ആണുങ്ങളെക്കാൾ മോശവും. അല്ല ഉഗ്രപ്രതാപിയായിരുന്ന പടിപ്പുര കാരണവരുടെ വേളി ഇങ്ങനെയല്ലാതെ എങ്ങനെ ആവാൻ….!!! നിയമങ്ങളുടെ കാര്യത്തിൽ ആണുങ്ങളെ കവച്ചു വെക്കും മുത്തശ്ശി. തന്നോട് പുറമെ നല്ല സ്നേഹമാണെങ്കിലും അകത്തു വിഷം ചീറ്റുന്ന ഒരു നാഗമുണ്ടെന്നു മനസ്സിലായത് ആ വൃത്തികെട്ടവനെക്കൊണ്ടു തന്റെ വേളി ആലോചിച്ചു വന്ന ആ ദിവസമായിരുന്നു.

അന്നാണ് സുധീപിന്റെ അച്ഛൻ ആലോചനയുമായി പടിപ്പുരവീടിന്റെ പടികടന്നു വന്നത്. ചായയുമായി അയാളുടെയും കൂട്ടരുടെയും മുന്നിൽ പോയി നിന്നപ്പോളും വിശ്വസിച്ചു എല്ലാമറിയുന്ന മുത്തശ്ശിയെങ്കിലും ഒരു എതിർപ്പ് പറയുമെന്ന്. പക്ഷേ……

പണത്തിന്റെ മീതെ പരുന്തും പറക്കില്ല എന്നത് അന്വർഥമാക്കികൊണ്ട് ഒരു മാസത്തിനകം വേളി നടത്താമെന്ന് ആദ്യം പറഞ്ഞത് മുത്തശ്ശിയായിരുന്നു. നിറഞ്ഞ കണ്ണുകളോടെ ആ മുഖത്തേക്ക് നോക്കിയപ്പോൾ കിട്ടിയ വലിയ വീട് സംബന്ധത്തില് കണ്ണ് മഞ്ഞളിച്ച ഒരു കുറുക്കനെ ആ മുഖത്ത് കണ്ടു. ഒന്നും മിണ്ടാതെ തിരിച്ചു മുറിയിലെത്തി തലയിണയിൽ മുഖമമർത്തി എങ്ങിയെങ്ങി കരഞ്ഞു.
എല്ലാ ദുഖവും ഏറ്റു വാങ്ങിയ ആ സുഹൃത്ത് യാതൊരു എതിർപ്പും പറയാതെ ആ കണ്ണീരത്രയും ഏറ്റു വാങ്ങിയത് മിച്ചം.

അച്ഛനുമമ്മയും നഷ്ടപ്പെട്ട, അമ്മാവന്മാരുടെ നിയന്ത്രണത്തിൽ വളരുന്ന,അന്ധവിശ്വാസങ്ങളിൽ മൂക്കുകുത്തി നിൽക്കുന്ന ഒരു പുരാതന തറവാട്ടിലെ നമ്പൂതിരികുട്ടിക്ക് ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാൻ???? എന്ത് കിട്ടാൻ???? ആ കരളിലെ നോവ് ആരു കേൾക്കാൻ????

യാചിച്ചിട്ടോ കരഞ്ഞിട്ടോ കാര്യമില്ലെന്ന് അറിയാവുന്നതിനാൽ പിന്നൊന്നും ആരോടും പറഞ്ഞില്ല. ചോദിച്ചില്ല. എല്ലാം വിധിയെന്ന് കരുതി സമാധാനിച്ചു. അത്ഭുതങ്ങളിൽ വിശ്വാസംക’മ്പി’കു’ട്ട’ന്‍’നെ’റ്റ് ഇല്ലെങ്കിലും വിളിച്ചാൽ വിളി കേൾക്കുന്ന ദേവിയോട് എന്നും മനമുരുകി പ്രാർഥിക്കാറുണ്ട്…..അതൊന്നു മറിപ്പോവാൻ….അല്ലെങ്കിൽ അതിനു മുൻപേ തന്നെയങ് വിളിക്കണേ എന്ന്!!!!

തമ്പുരാട്ടിക്കുട്ടി സ്വപ്നലോകത്താണോ????ആരേലും പിടിച്ചോണ്ടു പോയാൽ പോലും അറിയില്ലല്ലോ…. പെട്ടെന്ന് തൊട്ടു മുന്നിൽ നിന്നൊരു ശബ്ദം കേട്ട് രാധിക അതിശക്തമായി നടുങ്ങി.

രാധിക അമ്പരപ്പോടെ ചുറ്റും നോക്കി. തൊട്ടുമുന്നിൽ നിൽക്കുന്ന കണ്ണേട്ടൻ. ചിന്തകൾ കാടുകയറിയതിനാൽ പടിപ്പുരവീടിന്റെ അതിര് കടന്നതൊന്നും അറിഞ്ഞില്ലല്ലൊ.തറവാടിന്റെ മുമ്പിലുള്ള തെങ്ങുംപുരയിടത്തിൽ എത്തിയിരിക്കുന്നു…. രാധിക ഒന്ന് ചിരിക്കാൻ നോക്കിയെങ്കിലും ചമ്മല് കാരണം അതൊരു വൻ പരാജയമായി മാറി.

ദേ ഈ മുഖത്തിന് ചമ്മല് ചേരില്ല കേട്ടോ….

രാധിക ഒന്നും മിണ്ടിയില്ല.

എന്താ എന്റെ തമ്പുരാട്ടിക്കുട്ടി ഇത്ര മൗനം???? ഇന്നെന്താ മൗനവൃതമാ???? കണ്ണേട്ടൻ വീണ്ടും ചോദിച്ചു.

രാധികക്ക് പറയാൻ വാക്കുകളില്ലായിരുന്നു. മറുത്തൊന്നും പറയാതെ രാധിക പെട്ടന്ന് വീട്ടിലേക്ക് നടന്നു. കുറച്ചു നടന്നിട്ട് അറിയാതെ രാധികയൊന്നു തിരിഞ്ഞു നോക്കി. തന്നെത്തന്നെ നോക്കിനിൽക്കുന്ന കണ്ണേട്ടൻ. ആ നാലു കണ്ണുകള് പരസ്പരം ഒന്നിടഞ്ഞോ???? രാധികയിൽ ഒരു ഞെട്ടലുണ്ടായോ???? എന്തായാലും ആകെ ചമ്മിയ മുഖഭാവത്തോടെ രാധിക പെട്ടെന്ന് വീട്ടിലേക്ക് നടന്നു.

ഛേ…. നോക്കണ്ടായിരുന്നു….നടപ്പിനിടയിൽ രാധിക സ്വയം പഴിച്ചു. കണ്ണേട്ടൻ എന്ത് കരുതിക്കാണും???? ഛേ…..മോശമായിപ്പോയി.

അല്ല…. താനിപ്പോൾ എന്തിനാണ് ചമ്മുന്നത്???? ആദ്യമായാണോ കണ്ണേട്ടനെ നോക്കുന്നത്???? അല്ലല്ലോ….പിന്നെന്താ ഇന്നിത്ര വെപ്രാളം???? തറവാട്ടിലെ കാര്യസ്ഥന്റെ മകനാണ് കണ്ണേട്ടൻ. അങ്ങനെ താൻ മാത്രമേ വിളിക്കാറുള്ളൂ. അടിമയെ ഉടമ ഏട്ടാ എന്നല്ലല്ലോ എടാ എന്നല്ലേ വിളിക്കേണ്ടത് എന്നാണ് തറവാട്ടിലെ മറ്റുള്ളവരുടെ നിലപാട്.
കൊച്ചുകുട്ടികൾ വരെ യഥാർത്ഥ പേരായ മാധവാ എന്നാണ് വിളിക്കുന്നത്. എന്നാലും തനിക്കത് കഴിയില്ല. തന്നോട് ആകെയൊരു സ്നേഹം കാണിക്കുന്നത് കണ്ണേട്ടൻ മാത്രമാണ്. താനുമായി ഒന്നോ രണ്ടോ വയസ്സിന്റെ വ്യത്യാസമേ ഒള്ളു. എങ്കിലും സ്നേഹം കൊണ്ട് പേര് വിളിക്കാനൊരു മടി. ആ കണ്ണേട്ടന്റെ മുന്നിൽ ചമ്മിയതിന്റെ അങ്കലാപ്പിലാണ് രാധിക തറവാടിന്റെ മുറ്റത്തെത്തിയത്.

എന്താ കുട്ട്യേ???? നടന്നോണ്ട് ഉറങ്ങണോ??? കുട്ടി ഈ ലോകത്തെങ്ങുമല്ലേ???? പെട്ടന്നെവിടുന്നോ മുത്തശ്ശിയുടെ ഒച്ച കേട്ടാണ് രാധിക ചിന്തയിൽ നിന്നുണർന്നത്.

ഉമ്മറത്ത് തന്നെത്തന്നെ നോക്കിനിക്കുന്ന മുത്തശ്ശി. പ്രായമേറെ ആയെങ്കിലും കണ്ണും കാതും ഇപ്പോഴും കൃത്യം.

എന്താ കുട്ടി കേട്ടില്ല എന്നുണ്ടോ????

കേട്ടു…രാധിക അറിയാതെ ശബ്ദിച്ചു.

പ്രായമായ പെണ്കുട്ട്യോള് ഇങ്ങനാണോ നടക്കണേ????

രാധികക്ക് ആ ചോദ്യം മനസ്സിലായില്ല.

ഞാൻ….എന്തോ ഓർത്ത് നടന്നോണ്ട്….അറിയാതെ….

കുട്ടി ഉറങ്ങി നടന്ന കാര്യല്ല….ഒരു പ്രായമായാൽ പെണ്കുട്ട്യോള് ധാവണി ഉടുക്കണം എന്നറിഞ്ഞൂടാ എന്നുണ്ടോ????

അറിയാതെ രാധിക തന്റെ ദേഹത്തേക്ക് നോക്കിപ്പോയി. മറുപടി പറയാൻ ഉണ്ടായിരുന്നില്ല. മുന്നിലെ മുഴപ്പിന് വല്ലാതെ വലുപ്പം വന്നപോലെ…. നാട്ടുകാർ ഇതിലേക്കാണോ നോക്കിയിരുന്നത്???? രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോ ഇത്രേം ഉണ്ടായിരുന്നില്ലെന്ന് തോന്നി രാധികക്ക്.

മുത്തശ്ശി….ഞാൻ…..

കുട്ടി മറന്നിരിക്കുണു….മ്….വേളിയുറപ്പിച്ച കുട്ട്യ….ഇനിയിപ്പോൾ ഉടുത്തുകെട്ടിലൊക്കെ ഇത്തിരി ശ്രദ്ധയാവാം…ഇനി ആവർത്തിക്കരുത്….ആ കുട്ടി മുകളിലേക്ക് പൊക്കോളൂ…

ഭാഗ്യം… ജീവൻ തിരിച്ചുകിട്ടിയ സന്തോഷത്തോടെയാണ് രാധിക മുറിയിലേക്ക് ഓടിയത്. അമ്മാവമാരോ അമ്മയിമാരോ കേട്ടിരുന്നു എങ്കിൽ ഇന്ന് തൊലിയുരിച്ചേനെ….പതിനഞ്ചു വയസ് പോലുമാവാത്ത അമ്മാവന്റെ മകൾ രേഷ്മ ഇപ്പോൾത്തന്നെ ധാവണിക്കാരിയാണ്. അപ്പോളാണ് പത്തൊൻപതാം വയസ്സിൽ താൻ പട്ടുപാവാടയും ബ്ലൗസുമിട്ടു നാട്ടിലൂടെ നടന്നത്. ഛേ…. തറവാട്ടിലെ മറ്റാരും തന്നെ അത്ര ശ്രെദ്ധിക്കാത്തത് കൊണ്ടാവും ഇത്ര നാളും ആരുമൊന്നും പറയാത്തത്. അല്ലെങ്കിലും താൻ എങ്ങനെ നടന്നാലും തനിക്കൊന്നുമില്ല എന്ന മട്ടിലാണ് പലരും. ആർക്കും താനൊരു മനുഷ്യജീവിയാണെന്ന ബോധം പോലുമില്ല. നേരെചൊവ്വെ ആരും തന്നോട് സംസാരിക്കാറില്ല. പിന്നെ താനെങ്ങനെ നടന്നാൽ അവർക്കെന്ത്????

മുറിയിലെത്തി പ്രസാദം മേശക്ക് മുകളിലെ കൊച്ചു കണ്ണാടിക്കരികിൽ വെച്ചിട്ട് രാധിക കട്ടിലിൽ ചെന്നിരുന്നു.
തനിക്കെന്താണ് സംഭവിക്കുന്നത്???? താൻ എന്താണിങ്ങനെ അലക്ഷ്യമായി ജീവിക്കുന്നത്??? ഒന്നിലുമൊരു ശ്രദ്ധയില്ല. അവൾക്ക് അന്നാദ്യമായി സ്വയം പുച്ഛം തോന്നി. ആർക്കും വേണ്ടാത്ത, ഒരു ശ്രദ്ധയുമില്ലാത്ത ഒരു ജന്മം. നാട്ടുകാർക്ക് കാഴ്ചയാക്കി നടന്ന ഒരു ജന്മം…. തന്റെ അഴകളവുകൾ ഇപ്പോൾ നാട്ടുകാർക്ക് മൊത്തം കാണാപ്പാടം ആണെന്നോർത്തപ്പോൾ ആദ്യമായി രാധികക്ക് സ്വന്തം ശരീരത്തിൽ ഒരു ശ്രദ്ധയുണ്ടായി.

അവൾ പെട്ടന്നെണീറ്റ് കണ്ണാടിക്കു മുന്നിലെത്തി. അന്നാദ്യമായി അവൾ തന്റെ അഴകളവുകൾ നോക്കിക്കണ്ടു. മുന്നും പിന്നും അവളറിയാതെ വളർന്നിരിക്കുന്നു. അവയുടെ തള്ളിച്ച അവളുടെ പ്രതീക്ഷകൾക്കും അപ്പുറമായിരുന്നു. മുന്നിലെ മുഴപ്പുകൾ പരസ്പരം മത്സരിക്കുന്നത് പോലെയാണ് തള്ളി നിൽക്കുന്നത്. അറിയാതെ പൊടിഞ്ഞ വിയർപ്പിൽ കക്ഷം മുതൽ മാറിന്റെ സൈഡ് വരെ നനഞ്ഞിരിക്കുന്നു. അവൾക്ക് ആകെ നാണം തോന്നി. ഇത്രക്ക് വിയർപ്പുണ്ടോ തനിക്ക്????

സുധീപിന്റെ വാക്കുകളുടെ അർത്ഥം പൂർണമായും അവൾക് മനസ്സിലായത് അപ്പോഴാണ്. “അപ്സരസ്”…തന്റെ മുഴുപ്പുകൾ കൊണ്ടാണോ അവൻ അങ്ങനെ വിളിച്ചത്???? അത്ര മനോഹരിയാണോ താൻ??? അവളിലെ പെണ്ണ് അന്നാദ്യമായി ഉണരുകയായിരുന്നു. സർവവും വിസ്മരിച്ച തമ്പുരാട്ടിയിൽ നിന്ന് തന്റെ സൗന്ദര്യത്തിൽ അഭിമാനപ്പെടുന്ന വെറും പെണ്ണിലേക്കുള്ള ഉയിർപ്പ്.

പെട്ടന്നവൾക്കൊരു കുസൃതി തോന്നി. അന്നാദ്യമായി തന്റെ നഗ്നത കാണാനുള്ള ത്വര അവളുടെ മനസ്സിലേക്ക് ഓടിയെത്തി. ഇതുവരെ അങ്ങനെയൊരു പൂതി ഉണ്ടായിട്ടില്ല. കുളക്കടവിൽത്തന്നെ അടുത്ത ഡ്രെസ്സുമിട്ടു പൊരുകയാണ് പതിവ്. കുളി കഴിയുമ്പോൾ തന്നെ മറ്റൊരു തുണിയിട്ടു ശരീരം മൂടിയിരുന്നു. ശെരിക്കും താൻ പോലും തന്റെ നഗ്നശരീരം കണ്ടിട്ടില്ല…. ഒരു മാരക ജന്മം തന്നെ തന്റേത്.

എത്ര ശ്രെമിച്ചിട്ടും തന്റെ മനസ്സിനെ കീഴടക്കാൻ രാധികക്ക് കഴിഞ്ഞില്ല. അവൾ പതിയെ നിലക്കണ്ണാടിക്ക് മുന്നിലെത്തി. അൽപ്പം വലിയ കണ്ണാടിയിൽ തന്നെ കാണണം തനിക്ക്. പെട്ടന്നാണോർത്തത്. ഓടിപ്പോയി എല്ലാ ജനലുകളും വാതിലും ഭദ്രമായി അടച്ചോ എന്നു ഉറപ്പുവരുത്തി. എങ്കിലും ചില വിടവിലൂടെ ആരെങ്കിലും കാണുമോ എന്നൊരു സംശയവും ഇല്ലാതിരുന്നില്ല.

കാണുന്നുണ്ടേൽ കാണട്ടെ. ആ സുധീപിന്റെ വേളി ആകുന്ന തനിക്ക് ഇനിയെന്ത് നോക്കാൻ???

അവൾ വീണ്ടും ആ വലിയ കണ്ണാടിക്കു മുന്നിൽ ചെന്നുനിന്നു. തന്റെ മാറിലേക്ക് അന്നാദ്യമായി അവൾ കൊതിയോടെ നോക്കി. എന്നെപ്പിടിച്ചോ എന്ന മട്ടിലാണ് നില്പ്. അവളുടെ വിരലുകൾ പതിയെ ആ മാറിന്റെ വിടവിന് മുകളിലൂടെ ഒന്ന് ഒഴുകി. വല്ലാത്തൊരു കുളിര്. രോമകൂപങ്ങൾ ഉണർന്നെണീറ്റപോലെ. അവളുടെ വിരലുകൾ അടങ്ങിയില്ല. അത് ആ ബ്ലൗസിന്റെ കുടുക്കുകൾ ഒന്നൊന്നായി അഴിക്കുകയായിരുന്നു. തടസ്സം മാറിയതും മുലക്കച്ചക്കുള്ളിൽ ആ തുടുത്ത മാറിടങ്ങൾ ഒന്ന് കുതിച്ചുയർന്നു. വിയർപ്പൊടൊട്ടി കിടന്ന ആ ബ്ലൗസ് ഊരിയപ്പോൾ അവളുടെ കക്ഷത്തിൽ നീണ്ടുനിന്ന സ്വർണ നിറമാർന്ന ക’മ്പി’കു’ട്ട’ന്‍’നെ’റ്റ്രോമങ്ങൾ അവൾക്ക് തെല്ലൊരു വേദന നൽകി. വിയർപ്പ് കൊണ്ടാവും അതിന് ഇത്തിരി ചുവപ്പ് കലർന്ന സ്വർണവർണ്ണമാണ്. ബ്ലൗസ് കട്ടിലിലേക്ക് വലിച്ചെറിഞ്ഞിട്ടു അവൾ തന്റെ മാമ്പഴങ്ങളെ കണ്ണാടിയിൽ കൂടി ഒന്നു നോക്കി. അവയ്ക്ക് വല്ലാതെ വലുപ്പം വെച്ചപോലെ അവൾക്ക് തോന്നി. ഒരു കയ്യിലൊതുങ്ങില്ല എന്നവൾക്ക് ഉറപ്പായി. അവൾക്ക് തെല്ലൊരു നാണവും അഭിമാനവും ഉണ്ടായോ???

മുലക്കച്ചയുടെ കേട്ട് അഴിക്കുമ്പോൾ അവളൊന്നു അറിയാതെ ഞെട്ടി. എന്തിനാണത്??? ഒരന്യ പുരുഷൻ അഴിക്കുംപോലെ അവളുടെ ഉള്ള് കിടുകിടുത്തു. ബ്രായും പാന്റിയും നാട്ടിലെങ്ങും എത്തിയിട്ടില്ല. മുലക്കച്ചയും ബോഡീസുമാണ് നാട്ടിൽ പെണ്ണുങ്ങളുടെ പ്രധാന അടിവസ്ത്രം.

മുലക്കച്ചക്കുള്ളിൽ വീർപ്പുമുട്ടിനിന്ന അവളുടെ മാമ്പഴങ്ങൾ അതിന്റെ കെട്ടഴിഞ്ഞതും തുള്ളിച്ചാടിക്കൊണ്ടു മുകളിലേക്ക് ഒന്നുയർന്നു. തന്റെ വീർപ്പുമുട്ടൽ കുറഞ്ഞത് പോലെ തോന്നിയവൾക്ക്.

നെഞ്ചിൽ നിന്നൊരു ഭാരം ഒഴിഞ്ഞത്പോലെ. താനിത്ര മുറുക്കിയാണോ അവയെ മൂടിവെച്ചിരുന്നത്???? അവൾക്ക് തന്നെത്തന്നെ വിശ്വസിക്കാനായില്ല. മുലയുടെ അടിയിൽ മുറുക്കത്തിന്റെ പാട് തിണർത്തു കിടന്നത് അവളുടെ തെറ്റിന്റെ ബാക്കിപത്രം പോലെ നിലകൊണ്ടു.

അവളാ മുഴുപ്പുകളിലേക്ക് നോക്കി. വെളുത്തു തുടുത്ത മൊട്ടക്കുന്നുകൾ. നടുവിൽ വെല്ലുവിളി പോലെ ഉയർന്നു നിൽക്കുന്ന രണ്ടു കറുത്ത ഞെട്ടുകൾ. അവക്ക് കവചം എന്നപോലെ തിളച്ച എണ്ണയിൽ വീണ പപ്പടത്തെ പോലെ ചെറു ചെറു തുടിപ്പുകൾ….ആ മാമ്പഴങ്ങൾക്ക് മുകളിലേക്കൊരു ഉയർച്ചയുണ്ടെന്നവൾക്ക് തോന്നി. അതേ…അതിന്റെ ആഗ്രഭാഗം മുകളിലേക്കൽപ്പം ഉയർന്നാണ് നിക്കുന്നത്. അതികം സമയം അതിലേക്ക് തന്നെ നോക്കിനിൽകാൻ അവൾക്കായില്ല. അവളുടെ വിരലുകൾ ആ ഞെട്ടിനരികിലേക്ക് നീങ്ങി. അവയിൽ ആ വിരലുകൾ അവയിൽ തൊട്ടതും അവളൊന്നു തുള്ളിപ്പോയി. അവളുടെ വായിൽ നിന്നൊരു ശബ്ദമുയർന്നു.

താൻ തൊടുമ്പോൾ ഇത്ര സുഖമുണ്ടെങ്കിൽ മറ്റൊരാൾ അവയിൽ ഒന്നു തൊട്ടിരുന്നെങ്കിൽ താൻ സുഖം കൊണ്ട് പറന്നുപോയേനെ എന്നവൾക്ക് തോന്നി. പലവട്ടം അവയിൽ തന്റെ വിരലുകൾ പതിഞ്ഞിട്ടുണ്ടെങ്കിലും ഇന്ന് മാത്രം തനിക്കിത്ര കുളിര് കോരിയത് എന്താണെന്ന് അവൾക്കൊരു ഐഡിയയും കിട്ടിയില്ല. അറിയാതെ താനൊരു പുരുഷസാമീപ്യം കൊതിക്കുന്നത് അവളറിഞ്ഞു. അവൾ ആദ്യമായി ആ വേളി ഒന്നു നടന്നുകിട്ടാൻ വല്ലാതെ കൊതിച്ചു. സുധീപ് ആണെങ്കിലും മതിയെന്ന് അവളുടെ മനസ്സ് അന്നാദ്യമായി വിളിച്ചുപറഞ്ഞു. അല്ല അത് വിളിച്ചുപറഞ്ഞത് അവളുടെ ശരീരമായിരുന്നു….

അടിവയറ്റിന് കീഴെ ചെറിയൊരു നനവ് പടർന്നെന്നു അവൾക്ക് തോന്നി. തുടകൾ പരമാവധി ചേർത്തമർത്തിക്കൊണ്ടു അവൾ പെട്ടെന്നുണ്ടായ ഒരു ആവേശത്തോടെ ഇരു കൈകൊണ്ടും ആ മുലഞെട്ടുകളെ ഒന്നു ഞെരടിപ്പോയി. ആ സുഖം….അതവൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അവളൊന്നു മൂളിക്കൊണ്ടു ഇരു കാലുകളും വിരലുകളിലൂന്നി ഒന്നു കുതിച്ചുയർന്നു.

രാധൂട്ടിയെ….പെട്ടന്നെവിടുന്നോ ഒരു വിളി. ആ അവൾ ഞെട്ടിത്തരിച്ചു. തനിക്ക് ചുറ്റും ആരൊക്കെയോ ഉള്ളപോലെ അവൾ നടുങ്ങി എന്നുവേണം പറയാൻ. അടിയുറവയിൽ പനിച്ച നനവ് പോലും ആവിയായിപ്പോയപോലെ രാധികക്ക് തോന്നി.

രാധൂട്ടിയേ…. ശോ… എവിടെപ്പോയികിടക്കുവാ ഈ കുട്ടി???? ഉറക്കെ വിളിച്ചുകൊണ്ട് ആരോ പടികയറി മുകളിലേക്ക് വരുന്നത് ആ ഞെട്ടലിലും അവൾ വ്യക്തമായി കേട്ടു. ഡ്രസ് പഴയപോലെ ആയത് നിമിഷനേരം കൊണ്ടാണ്.

കൂട്ടത്തിൽ ഒരു എസ്ട്രാ ആയൊരു സാരി മുറിച്ചെടുത്ത തുണിക്കഷ്ണവും അവളുടെ മാറിൽ കൂടിച്ചേർന്ന് ആ മാമ്പഴങ്ങൾ മറച്ചു. ക്ഷണനേരംകൊണ്ടു താൻ വിയർപ്പിൽ കുളിച്ചത് അവളറിഞ്ഞു. മേൽചുണ്ടിൽ പൊടിഞ്ഞ വിയർത്തു തുടച്ചുകൊണ്ടവൾ വാതിൽ തുറന്നപ്പോഴേക്കും ചെറിയമ്മാവന്റെ ഭാര്യ സതി മുകളിലേക്ക് വന്നിരുന്നു.

അമ്മാവന്മാർ എല്ലാരും കിട്ടിയിരിക്കുന്നത് അതിസുന്ദരികളെത്തന്നെയാണെന്നവൾ അന്നാണ് മനസ്സിലാക്കിയത്. ഇത്ര നാളും അവൾ കണ്ട രൂപമല്ല അവർക്കിപ്പോളെന്നവൾക്ക് തോന്നി. ഇരുപത്തഞ്ചു വയസ്സ് മാത്രമുള്ള സതി അതിസുന്ദരിയാണ്. സുന്ദരി എന്നല്ല ആ വീട്ടിൽ രാധികക്ക് ഒരു എതിരാളി എന്ന പോലുള്ള സൗന്ദര്യം. രാധികക്കൊപ്പം നിറമില്ലങ്കിലും മുന്നഴകിലും പിന്നഴകിലും കട്ടക്ക് പിടിച്ചുനിൽക്കും. ഉടുത്തിരുന്ന സെറ്റുസാരിക്കിടയിലൂടെ കാണുന്ന ചെറുമടക്കുകൾ വീണ ആ തുടുത്ത അണിവയർ കണ്ടാൽ മാത്രം മതി ആണൊരുത്തന്റെ വെള്ളം പോകാൻ.

എന്താടി പെണ്ണേ തുറിച്ചു നോക്കണേ….സതിയുടെ ചോദ്യമാണ് രാധികയേ ചിന്തകളിൽ നിന്ന് ഉണർത്തിയത്.

ങ്ഹും….ഒന്നുമില്ലന്ന മട്ടിലൊന്നു ചുമൽ കൂച്ചാൻ മാത്രമേ അവൾക്ക് കഴിഞ്ഞോള്ളു.

എത്ര തവണ വിളിച്ചു കുട്ട്യേ നിന്നെ ഞാൻ …ദേ മുത്തശ്ശി തിരക്കണ്ട്….

ഞാൻ…ഞാനൊന്ന് മയങ്ങിപ്പോയി അമ്മായി…..

ദേ പെണ്ണേ നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്നെ അമ്മായിന്ന് വിളിക്കല്ലെന്ന്…. സതി കളിയായും കാര്യമായും പറഞ്ഞു.

ഞാനോർക്കില്ല സതിയേടത്തി…

ആ വേളി ഉറച്ചേപ്പിന്നെ പെണ്ണിന് ഓർമയുമില്ല വെളിവുമില്ല ബോധോമില്ല….പെണ്ണ് ഇക്കണക്കിന്‌ വേളിക്കിടയിൽ തന്നെ പണി ഒപ്പിക്കുമല്ലോ….

മറുപടി കേൾക്കാതിരിക്കാൻ പറഞ്ഞതും സതി പടികളിറങ്ങിയോടി. രാധികക്ക് ആദ്യം മനസ്സിലായില്ലെങ്കിലും നാണം കൊണ്ടോ ചമ്മല് കൊണ്ടോ നിന്നിടത് നിന്നൊന്നനങ്ങാൻ കഴിഞ്ഞില്ല. പടികളിറങ്ങുന്ന സതിയുടെ തുള്ളിതുളുമ്പുന്ന പിന്നഴക് രാധിക അസൂയയോടെ നോക്കിനിന്നു. അതിന്റെ നാലിലൊന്ന് പോലും തനിക്കില്ല എന്നവൾക്ക് തോന്നി.

താഴെയിറങ്ങിയ സതി കാണുന്നത് വായുംപോളിച്ചു നോക്കിനിൽക്കുന്ന രധികയെയാണ്. ഒതെന്താ ഇത്ര നോക്കാൻ??? മ്… പെണ്ണ് ഈ ലോകത്തെങ്ങുമല്ല…ചെറുചിരിയോടെ സതിയോർത്തു.

ഇറങ്ങിവാ പെണ്ണേ ഇങ്ങോട്ട്…ദേ മുത്തശ്ശി വിളിക്കണൂ…പറഞ്ഞിട്ട് സതി നേരെ അടുക്കളയിലേക്ക് വിട്ടു.

രാധിക യന്ത്രികമായി താഴെയെത്തി. മുത്തശ്ശിയുടെ മുറിയിലെത്തിയപ്പഴേ കണ്ടു മുഖം ഒരു കുട്ടയുണ്ട്. വിളിച്ചിട്ട് എത്താൻ താമസിച്ചതിലുള്ള ദേഷ്യം.

ഒന്ന് ചിന്തിച്ചാൽ അത് അപ്പോൾ നടക്കണം അതാണ് മുത്തശ്ശിയുടെ നിയമം. വാക്ക് പറഞ്ഞാൽ വാക്ക്. എന്ത് കാരണമുണ്ടായാലും അതൊട്ടു മാറുകയുമില്ല.

എന്താ കുട്ടിക്ക് ഇത്രേടം വരെ വരാനിത്ര താമസം????

ഞാൻ…ഞാനൊന്നു മയങ്ങിപ്പോയി മുത്തശ്ശി….സതിയേടത്തി വന്ന് വിളിച്ചപ്പ്ളാ ഉണർന്നത്….രാധിക വഴക്ക് പ്രതീക്ഷിച്ചു തന്നെ പറഞ്ഞു.

എന്താ…കുട്ടിക്കിപ്പോ പകലുറക്കം???? മുത്തശ്ശിക്ക് ദേഷ്യം കൂടി.

ചെറിയൊരു തളർച്ച പോലെ….മയങ്ങിപ്പോയി…. രാധിക തട്ടിവിട്ടു.

മ്മ്‌….വേളി അടുത്തതിന്റെ പേടി കൊണ്ടാവും. ആ കുട്ടി പോയി ആ മാധവനോട് ഇത്രേടം വരെ വരാൻ പറയൂ….ബാക്കിയുള്ള പെണ്ണുങ്ങൾക്ക് വിളിക്കാൻ പോയാൽ വള ഊരിപ്പോകുമത്രേ….ഞാൻ കുട്ടിയെക്കൊണ്ടു മാത്രം ഒന്നും ചെയ്യിക്കണില്ല എന്നൊരു ശ്രുതി കേക്കണ്ട് ഞാൻ….

ശെരി മുത്തശ്ശി…. രാധിക പുറത്തേക്കിറങ്ങി.

അതേയ്…ആ ചെക്കന്റടുത്തേക്ക് നോക്കി പോണം കെട്ടോ… കണ്ണുതെറ്റിയാൽ അവന് നിന്റെ മേലാ നോട്ടം…..പുറത്തേക്കിറങ്ങവെ സതി പിന്നിൽ നിന്ന് വിളിച്ചുപറഞ്ഞത് അവൾ കേട്ടു.

അപ്പൊ കണ്ണേട്ടനും അത് നോക്കിയിട്ടുണ്ടാവുമോ?? തന്റെ കണ്ണാടിയിൽ കണ്ട രൂപഭംഗിയിൽ മനസ്സുറപ്പിച് അവൾ സ്വയം ചോദിച്ചു…അപ്പൊ അമ്മായിമാരെയും നോക്കാറുണ്ടോ??തെങ്ങിൻ തൊപ്പിലേക്ക് നടക്കുമ്പോൾ അവൾ ആകെ അസ്വസ്ഥയായിരുന്നു. അവൾ മനസ്സിൽ പലവട്ടം കണക്കുകൾ കൂട്ടിക്കിഴിച്ചു.

അല്ല താനിത് എന്തൊക്കെയാണ് ചിന്തിക്കുന്നത്??? പെട്ടെന്ന് അവളുടെ മനസ്സ് അവളെ ശാസിച്ചു. ഇന്നുവരെ കണ്ണേട്ടൻ തന്നെ മറ്റൊരു ഭാവത്തിൽ നോക്കുന്നത് താൻ കണ്ടിട്ടില്ല. അല്ല അഥവാ നോക്കിയാൽ തന്നെ കാരണം ഉണ്ടാക്കിയതും താനല്ലേ… നാട്ടുകാർ മുഴുവൻ നോക്കുന്നത് താൻ കണ്ടിരിക്കുന്നു. തന്റെ വേഷം കണ്ട് കണ്ണേട്ടനും നോക്കിയിരിക്കാം…. എങ്കിലും കണ്ണേട്ടൻ നോക്കിയെന്നു വിശ്വസിക്കാൻ മാത്രം അവൾക്ക് കഴിഞ്ഞില്ല. കുട്ടിക്കാലം മുതലേ തന്റെ കൂട്ടുകാരനാണ് കണ്ണേട്ടൻ. തന്നെ വല്യ കാര്യമായിരുന്നു അന്നുമിന്നും.

കണ്ണേട്ടന്റെ അച്ഛനുമമ്മയും മരിച്ചതിൽ പിന്നെയാണ് കണ്ണേട്ടനെ തന്റെ കൂട്ട് വിടുവിച്ചു വെറും പണിക്കാരൻ മാത്രമാക്കിയത്. അന്നുവരെ തറവാട്ടിലെ ഒരംഗം എന്ന പോലെയായിരുന്നു. ഒരു വള്ളം മറിഞ്ഞാണ് കണ്ണേട്ടന്റെയും തന്റേയും മാതാപിതാക്കൾ ഉൾപ്പെടെയുള്ള ഇരുപത്തോളം പേർ മരിച്ചത്. തന്റെ വിരലുകളിൽ പോലുമൊന്ന് സ്പർശിച്ച ഓർമ തനിക്കില്ല. പിന്നെ നോക്കിയെന്നു പറഞ്ഞാൽ വിശ്വസിക്കാമോ??? അല്ല കാലത്ത് നോക്കുന്നത് താൻ കണ്ടല്ലോ…..രാധികക്ക് വട്ട് പിടിക്കും പോലെയായി.

തമ്പുരാട്ടിക്കുട്ടി ഇതെങ്ങോട്ടാ??? പെട്ടന്ന് മുന്നിൽ വന്നുചാടിയപോലെ കണ്ണേട്ടൻ. രാധികക്ക് പെട്ടന്നൊരു ഉത്തരം കിട്ടിയില്ല. അവൾ വേറേയേതോ ലോകത്തായിരുന്നു.

അത്…മുത്തശ്ശി പറഞ്ഞു ഒന്നങ്ങട് വരാൻ….

അതിന് മുത്തശ്ശി തറവാട്ടിൽ അല്ലെ…പിന്നെന്തിനാ ഇങ്ങോട്ട് പോകുന്നേ??? കണ്ണേട്ടൻ കളിയാക്കാനുള്ള പുറപ്പാടിലാണ്.

എന്നോടല്ല…

പിന്നെ????

അന്നാദ്യമായി രാധിക ഒന്ന് കുഴങ്ങി. കണ്ണേട്ടൻ എന്നെങ്ങനെ വിളിക്കും??? ഒരു ചമ്മല്. ഇന്നലെ വരെ ഇല്ലാതിരുന്ന ചമ്മലും പരിഭ്രമവും പെട്ടന്നെവിടുന്നു വന്നു???

അത്…കണ്ണേട്ടനോട്…. രാധികയുടെ ശബ്ദം ഒന്ന് പതറിയോ??? അത് കണ്ണേട്ടൻ ശ്രെദ്ധിച്ചോ???

ആഹാ എന്നോടായിരുന്നോ??? എന്നിട്ടാണോ നേരെ വിട്ടുപോയത്…. ഞാനിപ്പ വിളിച്ചില്ലരുന്നെ തമ്പുരാട്ടിക്കുട്ടി ഇപ്പൊ കവലയിൽ എത്തിയേനെ…..

രാധിക ആകെ ചമ്മി. ശെരിയാണ്..കണ്ണേട്ടൻ വിളിച്ചപ്പോളാണ് താൻ കണ്ടത്‌ തന്നെ.

ആ വേളി ഉറപ്പിച്ചത് കൊണ്ടാവും. ഇനിയിപ്പോ ഇത്തിരി സ്വപ്നംകാണലൊക്കെ ആവാം അല്ലെ തമ്പുരാട്ടിക്കുട്ടി…….. കണ്ണേട്ടൻ ഉറക്കെച്ചിരിച്ചു.

രാധികക്ക് ഉത്തരമില്ലായിരുന്നു. സംഗതി സത്യമാണല്ലോ…താനും അറിയാതെ വേളി ആഗ്രഹിക്കുന്നുവോ????

ആ കുട്ടി നടന്നോളൂ..ഞാൻ പിന്നാലെ വരാം..മുഴുവൻ ചെളിയാ. ഞാനാ കിണറ്റുംകരയിൽ പോയൊന്നു കഴുകി വരാം.

ഉം..രാധിക പിന്തിരിഞ്ഞു. പെട്ടന്നാണ് അവളിലെ പെണ്ണുണർന്നത്. കാലത്തെ നോക്കിയപോലെ വീണ്ടും തന്റെ പിന്നഴക് കാണാനുള്ള പരിപാടിയാണോ???? അവൾ പെട്ടെന്ന് ശങ്കിച്ചു നിന്നു.

കണ്ണേട്ടൻ മുന്നിൽ നടന്നോളൂ….ഞാൻ പിന്നാലെ വരാം.

എന്തോ പന്തികേട് തോന്നിയ കണ്ണൻ മുന്നിൽ കയറി നടന്നു. വല്ല പാമ്പിനെയും കണ്ടു കാണണം. തമ്പുരാട്ടിക്കുട്ടി ആണെങ്കിലെന്താ ഒട്ടും ധൈര്യമില്ലാന്ന് തനിക്കറിയാവുന്നത് പോലെ മറ്റർക്കാണ് അറിയുക??? പിന്നിൽ ഒരു നിഴൽ പോലെ രാധിക സ്വപ്നംകണ്ടു നടന്നു. പക്ഷേ തറവാട്ടിൽ ഒരുങ്ങുന്ന കേളികൊട്ടു അവരപ്പോൾ അറിഞ്ഞിരുന്നില്ല.

ആ മാധവാ…നാളെക്കാലത്ത് നീയാ നീലണ്ടനെക്കൊണ്ടു ഒരു പത്തിരുപതു ഇളനീര് ഇടീക്കണം.

ഓ…

നാളെ രാധികമോള്ടെ തിരുവേളിയാണ്.അവര് എത്രെപേര് ഉണ്ടാവുംന്ന് അറീച്ചിട്ടില്ല. ഇത്തിരി കൂടുതൽ വെട്ടിക്കോളൂ….

മരുഭൂമിയിൽ മഴ പെയ്തപോലെ രാധികയിൽ ഒരു കുളിരിറങ്ങി. സ്പർശനസുഖം ഒരു പുരുഷനിൽ നിന്ന് താൻ അനുഭവിക്കാൻ പോകുന്നു. മറ്റെല്ലാം അവൾ മനപ്പൂർവ്വം മറന്നു. അവൾക്കപ്പോൾ സുധീപ് വൃത്തികെട്ടവൻ ആയിരുന്നില്ല. തന്നെ വേളി കഴിക്കാൻ പോകുന്ന പുരുഷൻ മാത്രമായിരുന്നു. ശരീരം അവളുടെ മനസ്സിനെ കീഴടക്കാൻ തുടങ്ങിയിരിക്കുന്നു.!!!!!

പിറ്റേന്ന് കാലത്തുമുതൽ രാധിക സന്തോഷത്തിന്റെ സ്വർഗ്ഗത്തിൽ ആയിരുന്നു. ശെരിക്കും വിവാഹമല്ല. അതിന്റെ തലെന്നാൽ വരന്റെ വീട്ടുകാർ വന്ന് പെണ്ണിന് വിവാഹദിവസം ഇടാനുള്ള വസ്ത്രങ്ങളും പണ്ടങ്ങളും കൊടുക്കുന്ന ഏർപ്പാടാണിത്. ശെരിക്കും വിവാഹം ഉറപ്പിക്കൽ. പിറ്റേന്ന് തന്നെ താലിചാർത്താൽ ഉണ്ടാവും. പഴയകാലത്തെ പുടവകൊടുപ്പിന്റെ മറ്റൊരു പതിപ്പ്.

അന്ന് വൈകിട്ട് അഞ്ച്പേർ വന്നു അവൾക്കുള്ള വിവാഹപ്പുടവയും മറ്റുമായി.

അവള് പോയേപ്പിന്നെ വേറൊരു വേളിയേക്കുറിച്ചു നോം നിരീച്ചിട്ടു കൂടിയില്ല. അതോണ്ട് പൊന്നും പണ്ടവുമെല്ലാം നിങ്ങള് തന്നെയങ്‌ ഇടീച്ചാൽ മതി…..സുധീപിന്റെ അച്ഛൻ പറഞ്ഞു. അമ്മായിയമ്മ തന്റെ സ്വർണം മുഴുവൻ മരുമകൾക്ക് കൊടുക്കുന്ന ചടങ്ങുണ്ട്. അതാണ് പറഞ്ഞത്. മരുമകളെ സർവാഭരണ വിഭൂഷിതയാക്കാനുള്ള അവകാശം അമ്മായിയമ്മക്കാണ്.

അതിനിപ്പോ എന്താ….അനന്തിരവള് തന്നല്ല്യോ…. ഏട്ടൻ തന്നങ് ഇടുവിച്ചാൽ പോരെ????

ബാക്കിയെല്ലാവരും കയ്യടിച്ചു പാസാക്കി. രാധിക മുന്നേയും സുധീപിന്റെ അച്ഛൻ പിന്നാലെയുമായി അവർ ആ പടികൾ കയറി മുകളിലെത്തി.

മോളെ…മോളീ കൊലുസൊക്കെ ഒന്നിട്ടേ… ഞാനൊന്നു കാണട്ടെ. എന്റെ ലക്ഷ്മി ഉപയോഗിച്ചിരുന്നതാ….

രാധിക അടുത്തുള്ള കസേരയിൽ ഇരുന്നു തന്റെ കൊലുസു ഊരി. അച്ഛൻ കൊണ്ടുവന്നത് എടുത്തണിഞ്ഞു. വെള്ളിക്കു പകരം സ്വർണ്ണം വന്നപ്പോഴേ ആ വെളുത്ത കാലുകൾക്ക് ഇരട്ടി സൗന്ദര്യം കൈവന്നു.

ആ പാദസരം അണിഞ്ഞ ശേഷം അവൾ ആ പാവാട അൽപ്പം പൊക്കിപ്പിടിച്ചു ആ അവ അച്ഛനെ കാണിച്ചു. എങ്ങനെയുണ്ട് എന്ന മട്ടിൽ അയാളെ നോക്കി.

നന്നായിട്ടുണ്ട്. ഇനിയീ കമ്മൽ കൂടി ഇട്ടേ… ഒന്ന് കാണട്ടെ ഞാൻ.

അവൾ ആ കണ്ണാടിക്കു മുന്നിൽ പോയി നിന്നു. ആ പഴകിയ കമ്മൽ ഊറിയിട്ട അച്ഛൻ കൊണ്ടുവന്നത് എടുത്തണിഞ്ഞു. അച്ഛൻ അത് കണ്ണിമക്കാതെ നോക്കി നിൽക്കുന്നത് അവൾ കണ്ടു. ഒരന്യ പുരുഷൻ തന്നെയങ്ങനെ നോക്കി നിൽക്കുന്നത് അവളിലൊരു ചമ്മലും നാണവും ഉണ്ടാക്കാതിരുന്നില്ല. എങ്കിലും അമ്മാവൻ ആണല്ലോ എന്ന ഓർമ അതെല്ലാം മറക്കാൻ അവളെ സഹായിച്ചു.

പെട്ടന്നാണ് കരുത്തുള്ള ഒരു കരം അവളുടെ ഇടുപ്പിൽ കയറിപ്പിടിച്ചത്. അവൾ അലറിക്കൊണ്ട് വെട്ടിത്തിരിഞ്ഞു. ഒരു വെകിളിചിരിയോടെ തന്നെ പിടിക്കാനായുന്ന അമ്മാവൻ!!!!…..അവൾ ഞെട്ടി പിന്നോട്ട് മാറി.

ഹാ മോളിത്‌ എങ്ങോട്ടാ ഈ പോണേ… വാ അച്ഛൻ ഈ അരഞ്ഞാണം ഒന്നു കെട്ടട്ടെ… അതേ വൃത്തികെട്ട ചിരിയോടെ അയാൾ അവളുടെ അടുത്തേക്ക് ചെന്നു.

അയാളുടെ ഉദ്ദേശം അവൾക്ക് ഏറെക്കുറെ മനസ്സിലായിരുന്നു. തന്നെക്കയറിപ്പിടിക്കാനുള്ള പ്ലാൻ ആണ്. അയാൾ മുന്നോട്ട് ചെല്ലുംതോറും അവൾ പിന്നോട്ട് മാറിക്കൊണ്ടിരുന്നു. എന്നാൽ അയാളുടെ മുഖത്തൊരു വൃത്തികെട്ട ഭാവമായിരുന്നു.

എന്റെ അടുത്തേക്ക് വരരുത്…. അടുത്തിരുന്ന നിലവിളക്ക് എടുത്തു വീശിക്കൊണ്ടു അവൾ അയാളെ നോക്കി അലറി. എന്നാലും അവളുടെ നിസ്സഹായത ആ മുഖത്ത് പ്രകടമായിരുന്നു. ഉമ്മറത്തിരിക്കുന്നവർ ഇവിടെ കതിനാ പൊട്ടിയാലും അറിയില്ല എന്ന ബോധ്യം അവളെ വല്ലാതെ തളർത്തുന്നുണ്ടായിരുന്നു.

ഹാ…മോളേന്തിനാ ഇത്ര പേടിക്കണേ???? നാളെമുതൽ എനിക്കുള്ള പെണ്ണ് തന്നെയല്ലേ നീ…..അയാളൊരു വികടച്ചിരിയോടെ പറഞ്ഞത് അവൾക്കൊട്ടും മനസ്സിലായില്ല.

എടി പെണ്ണേ….നിന്നെക്കെട്ടുന്നവൻ ഉണ്ടല്ലോ എന്റെ മോൻ….അവൻ ആളൊരു പോഴനാണെന്നു അറിഞ്ഞോണ്ട് തന്നെയാ നിന്നെ ആലോചിച്ചു ഞാൻ ഇങ്ങട് വന്നത്. പെണ്ണുങ്ങളുടെ കുണ്ടീം മൊലേം നോക്കി സാമാനം കുലുക്കാനല്ലാതെ ഒരു പെണ്ണിനെ തൊടാനുള്ള കഴിവൊന്നും അവനില്ലടി…..

അവൾ നടുങ്ങിത്തരിച്ചു. തന്റെ ചുറ്റും ഭൂമി വട്ടംകറങ്ങുന്നത്പോലെ അവൾക്ക് തോന്നി. അടുത്തു കണ്ട കസേരയിൽ അവളൊരു ബലത്തിനായി പിടിച്ചു.

കൊച്ചിലേ മുതല് കാത്തിരുന്നതാ നിന്റെയീ സൗന്ദര്യം ഞാൻ…അതിനാടി ഞാനിങ്ങോട്ട് ഇറങ്ങിയത് തന്നെ. അപ്പളാ അവന്റെയൊരു പൂതി. എന്നാപ്പിന്നെ സ്വന്തമാക്കിയിട്ടു ഈ സൗന്ദര്യമങ് ആസ്വദിക്കാമെന്നു നോമും അങ്ങട് നിരീച്ചു….അയാൾ അതേ വികടച്ചിരിയോടെ അവളെ അടിമുടിനോക്കികൊണ്ട് നാവ് കൊണ്ട് ചുണ്ടുകൾ ഒന്ന് തടവി.

അതുകൊണ്ട് മോളിങ് വാ ഞാനൊന്ന് നോക്കട്ടെ. എന്റെ മോള് നന്നായി മൂത്തോന്നു. ഇല്ലെലെ മോള് താങ്ങത്തില്ല…. അയാൾ വീണ്ടും അവളുടെ അടുത്തേക്ക് നീങ്ങി.

തൊട്ടുപോകരുതെന്നെ….അവൾ ശക്തിയായി നിലവിളക്ക് അയാൾക്ക് നേരെ വീശി.

ഹാ മോളിങ്ങനെ വിറളി പിടിച്ചാലോ… ശെരി ഞാനങ്ങട് വരണില്ല. മോളിത്‌ അങ്ങോട്ട് ഇട്ടേ….അച്ഛനൊന്ന് കാണട്ടെ. അയാൾ ആ അരഞ്ഞാണം അവൾക്ക് നേരെ നീട്ടി.

ഇല്ല…..അവളുടെ വാക്കുകൾക്ക് നല്ല ഉറപ്പുണ്ടായിരുന്നു.

അങ്ങനെ പറഞ്ഞാലെങ്ങനാ???? അയാളുടെ ഭാവം മാറി. നീ ഇത് ഇടും. നാളെ എന്റെ കിടക്കയിൽ നീയിത് ഇട്ടുതന്നെ ശയിക്കും. തീർക്കണുണ്ട് നിന്റെ അഹങ്കാരം ഞാൻ…

എന്റെ ശവത്തിൽ പോലും നീ താലി കെട്ടില്ല… അവൾ നിന്നലറി.

അത് നമുക്ക് കാണാം. എടി മോളെ നീയെന്നാ എന്നെപ്പറ്റി നിരുവിച്ചേ….നിന്റെ ആ പോഴൻ അമ്മാവന്മാരെ കണ്ടിട്ടാണോ?? ആണെങ്കിൽ അത് വെറും വിഢിത്തമാണ്. നീയീ വേളി മുടക്കാനുള്ള അടവായെ അവര് കാണൂ…നിന്നെ ഒഴിവാക്കിയിട്ടു വേണ്ടേ അവർക്ക് നിന്റെ സ്വത്തു ഭാഗിക്കാൻ…..

ഇനിയിപ്പോ ഇത് കൂടി അറിഞ്ഞോ…കുഴിയിലേക്ക് കാലുംനീട്ടിയിരിക്കണ ആ കിഴവി ഒഴികെ ബാക്കിയെല്ലാ പെണ്ണുങ്ങളുടെയും അതായത് വേലക്കാരി നളിനി മുതൽ നിന്റെ ചെറിയമ്മായി സതി വരെ അറിഞ്ഞിട്ടുണ്ട് എന്റെ ആണത്തം. അതായത് എല്ലാത്തിന്റെയും സമാനത്തിന്റെ ആഴം എനിക്കറിയാമെന്നു. അതോണ്ട് ഇനിയിപ്പോ നീയിതിവിടെ കൊട്ടിഘോഷിച്ചാലും ആരും കാര്യക്കാൻ പോണില്ല…. അത് പറയുമ്പോൾ അയാളുടെ മുഖത്തൊരു പ്രത്യേക ഭാവമായിരുന്നു.

അവൾക്ക് മറുപടി ഉണ്ടായിരുന്നില്ല. അവൾ തളർന്നു ആ കസേരയിലേക്ക് ഇരുന്നു. എല്ലാരും കൂടിത്തന്നെ മനപ്പൂർവ്വം ചതിക്കുകയായിരുന്നു. അവൾക്ക് തൻ്റെ ചങ്ക് പൊട്ടിത്തെറിച്ചു പോകുമെന്ന് തോന്നി. പൊട്ടിക്കരഞ്ഞുകൊണ്ട് അവൾ ശക്തിയായി കിതച്ചു.

ഇനിയിത് നിന്നോട് എന്തിനാ പറഞ്ഞതെന്നോ??? പകയുള്ള ഇനമാ നീ…ആ പക എനിക്ക് എന്റെ കിടക്കയിൽ കിട്ടണം. ഒരുങ്ങിക്കോ നീ….എനിക്ക് മണിയറ ഒരുക്കാൻ…..ആ അരഞ്ഞാണം അവൾക്ക് നേരെ എറിഞ്ഞിട്ടു അയാൾ മുറിയിൽ നിന്നിറങ്ങിപ്പോയി. താൻ ഈ ലോകത്ത് ആരുമില്ലാത്തവളായി മാറിയത് അവൾക്ക് വല്ലാത്തൊരു ഷോക്ക് ആയിരുന്നു. കരയാൻ പോലും അവകാശമില്ലാത്ത ഒരു വിചിത്രജന്മം. അയാളുടെ വാക്കുകൾ അവളെ കുത്തിനോവിച്ചു കൊണ്ടിരുന്നു. പരാതിപ്പെട്ടിട്ട് കാര്യമില്ല. എങ്കിലും അവളെ കൂടുതലായി കരയിച്ചത് അമ്മായിമാരേക്കുറിച്ചുള്ള അയാളുടെ വാക്കുകൾ ആയിരുന്നു. അമ്മായിമാർ അയാളോട് കാണിക്കുന്ന അടുപ്പത്തിന് ഇങ്ങനൊരു മുഖമുണ്ടാവുമെന്നു സ്വപ്നത്തിൽ പോലുമവൾ കരുതിയിരുന്നില്ല.

അവൾ കട്ടിലിലേക്ക് ചെന്നുവീണ് പൊട്ടിക്കരഞ്ഞു. വാതിൽ കൊളുത്തിടാൻ പോലും മിനക്കെട്ടില്ല. ആരും അവളെ അന്വേഷിച്ചു മുകളിലേക്കു വന്നില്ല. തറവാട്ടിൽ അന്ന് ഒരിക്കൽ ആയതിനാൽ അത്താഴം കഴിക്കാൻ പോലും ആരും അവളെ വിളിച്ചില്ല.

പാതിരാപ്പുള്ളൂ ചിലച്ചപ്പോളാണ് അവൾ ഏഴുനേറ്റത്. അവൾക്കപ്പോൾ മറ്റൊരു ഭാവമായിരുന്നു… എല്ലാം നഷ്ടപ്പെട്ടവളുടെ….ആരും സഹായിക്കാൻ ഇല്ലാത്തവളുടെ….നിസ്സഹായയായ പെണ്ണിന്റെ ഭാവം.

അവൾ ഉറച്ച കാൽവെയ്പ്പോടെ കുളിക്കടവിലേക്ക് നടന്നു. അർധരാത്രിയുടെ തണുപ്പോ ഭയമോ ഒന്നുമവളെയപ്പോൾ സ്വാധീനിച്ചില്ല. ഇരുട്ടിൽ നടക്കുമ്പോഴും ഒരിടത്തും ആ കാലുകൾ ഇടറിയില്ല. കുളികഴിഞ്ഞ് അവൾ മുറിയിലെത്തി. വിവാഹത്തിനായി അയാൾ കൊണ്ടുവന്നിരുന്ന എല്ലാ ആഭരണങ്ങളും എടുത്തണിഞ്ഞു. ആ സെറ്റുസാരിയും ഞൊറിഞ്ഞുടുത്തു. നന്നായിത്തന്നെ ഒരുങ്ങി. എന്നിട്ടിറങ്ങി എങ്ങോട്ടെന്നില്ലാതെ……

അവൾ ചെന്നുനിന്നത് ക്ഷേത്രകുളത്തിനടുത്താണ്. രണ്ടേക്കർ സർപ്പക്കാവിന് നടുവിലാണ് ക്ഷേത്രം. പകൽ പോലും നാഗങ്ങളെ പേടിച്ചു ആരും നടക്കാത്ത ആ നിലാവെളിച്ചതിന്റെ മാത്രം അകമ്പടിയോടെ അവൾ നടന്നു. ചുറ്റുമുള്ള ഇരുട്ടിന്റെ ഭീകരത അവളറിഞ്ഞത് പോലുമില്ല.

ക്ഷേത്രക്കുളത്തിനരികെ സർവാഭരണ വിഭൂഷിതയായി നിന്ന അവളുടെ രൂപം വല്ലാതെ തെളിഞ്ഞുനിന്നു. നിശ്ചലമായി കിടക്കുന്ന ആ വെള്ളത്തിലേക്കവൾ നോക്കി. കരഞ്ഞു പറഞ്ഞിട്ടും തന്നെ ഇതുപോലൊരു ജീവിതം വെച്ചുനീട്ടിയ ദേവിയെ മനസ്സാ ശപിച്ചുകൊണ്ടവൾ ആ വെള്ളത്തിലേക്ക് ഊളിയിടാൻ തയ്യാറായി.

കൊണ്ടുപോയി തിന്നട്ടെ എല്ലാരും കൂടി. തന്റെ ശവം കണ്ടുവേണം നാളെ നാടുണരാൻ…..അവളുടെ ചുണ്ടിലൊരു ചിരി വിടർന്നു. ഒരു വല്ലാത്ത ചിരി……

അവൾ ഒന്നാഞ്ഞതെ ഒള്ളു. പെട്ടന്ന് ബലിഷ്ഠമായ ഒരു കൈ അവളെ പിടിച്ചു നിർത്തി. അവൾ വെട്ടിത്തിരിഞ്ഞു. ആ വെള്ളിവെളിച്ചത്തിൽ അവൾ കണ്ടു തന്റെ കയ്യിൽ മുറുകെപ്പിടിച്ചിരിക്കുന്ന കണ്ണേട്ടൻ…..!!!!

എന്നെ വിട്…. കണ്ണേട്ടാ… എന്നെ വിട്…. അവൾ ശക്തിയായി കുതറിക്കൊണ്ടു ആ കൈ വിടുവിക്കാൻ ശ്രെമിച്ചു. പക്ഷേ ബലിഷ്ഠമായ ആ കൈ വിടുവിക്കാനുള്ള കരുതൊന്നും അവൾക്ക് ഉണ്ടായിരുന്നില്ല. അവളെ ശക്തിയായി വലിച്ചു മാറ്റിയിട്ട് കണ്ണൻ അവളെ സാകൂതം നോക്കി.

തമ്പുരാട്ടിക്കുട്ടി ഇവിടെയിപ്പോ കുളിക്കാൻ വന്നതാണോ അതോ കുളിച്ചു കിടക്കാൻ വന്നതാണോ??? സാധാരണയായി കാണുന്ന ചിരിയോടെ കണ്ണൻ ചോദിച്ചു.

അവൾക്കത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. മനസ്സിലെ വിഷമത്തിനൊപ്പം ഈ പരിഹാസം കൂടെ…അവൾ വീണ്ടും ഒറ്റചാട്ടത്തിനു പഴയ സ്ഥലത്തെത്തി. പക്ഷേ അത് പ്രതീക്ഷിച്ചു നിന്ന കണ്ണൻ അവളെ വീണ്ടും പിടിച്ചുനിർത്തി. ആദ്യത്തെപ്പോലെ കയ്യിലല്ല വാരിപ്പുണരും പോലെ….അവൾ അയാളുടെ കരവലയത്തിനുള്ളിൽ നിന്ന് കുതറി…ഞരങ്ങി….

വിട്… എന്നെ വിട്… എനിക്കരുമില്ല…എന്നെയാർക്കും വേണ്ട….എനിക്ക് ജീവിക്കേണ്ട….എന്റെ ശവം ഞാനവരെക്കൊണ്ടു തീറ്റിക്കും… അവൾ കണ്ണനെ തള്ളിമാറ്റാൻ ശ്രമിച്ചുകൊണ്ടു നിന്ന് നിലവിളിച്ചു… അവളു കണ്ണിൽ നിന്ന് ആ സങ്കടം മുഴുവനും ധാരധാരയായി ഒഴുകിയിറങ്ങിക്കൊണ്ടിരുന്നു. തീയാണ് ആ കണ്ണിൽ നിന്ന് വീഴുന്നതെന്ന് കണ്ണന് തോന്നി. അത്ര ചൂട്.

എനിക്ക് വേണം…എനിക്ക് വേണം എന്റെ പെണ്ണിനെ….അപ്പോൾ തന്നിൽ നിന്ന് പുറത്തുവന്ന ശബ്ദം കണ്ണന് തന്നെ അപരിചിതമായിരുന്നു.

കരവലയത്തിനുള്ളിൽ നിന്നൊരു ഞെട്ടൽ ഉണ്ടായോ??? അവളിലെ നടുക്കവും അത്ഭുതവും ആ കരച്ചിലിലും കുതറലിലുമുണ്ടായ മാറ്റം വിളിച്ചോതി.

കണ്ണൻ പെട്ടന്ന് അവളെ വിട്ടു. എന്നിട്ട് ആ കൈകളിൽ ഇരുകൈകൊണ്ടും പിടിച്ചു. എന്നിട്ട് ആ നിറഞ്ഞൊഴുകുന്ന കണ്ണിലേക്ക് നോക്കി പറഞ്ഞു.

എനിക്ക് വേണം…ഞാൻ കൈപിടിച്ച് നടത്തിയ എന്റെ പെണ്ണിനെ അങ്ങനെ മരണത്തിലേക്ക് വലിച്ചെറിയാൻ എനിക് പറ്റില്ല….

ആ കണ്ണുകളിൽ കണ്ടത് ഒരു കാര്യസ്ഥന്റെയല്ല ഒരു ആണിന്റെ ശബ്ദമാണെന്നവൾ അറിഞ്ഞു. അവൾ എന്ത് മറുപടി പറയണം എന്നറിയാതെ നിന്നു.

എനിക്ക് വേണം. ഇന്നലെവരെ ഞാനിത് ചിന്തിച്ചിരുന്നില്ല. ഇനിയിപ്പോ ഈ ആകാശം ഇടിഞ്ഞു വീണെന്നു പറഞ്ഞാലും ശെരി വിട്ടുകൊടുക്കില്ല നിന്നെ ഞാനൊരുത്തനും.

അവൾ പൊട്ടിക്കരച്ചിലോടെ ആ നെഞ്ചിലേക്ക് വന്നുവീണു. അവൾക്കപ്പോൾ മറ്റൊന്നും അറിയേണ്ടായിരുന്നു….മറ്റൊന്നും വേണ്ടായിരുന്നു… ആ നെഞ്ചിലങ്ങനെ കിടന്നുകൊണ്ട് തന്റെ നെഞ്ചിലെ ഭാരം ഒന്നിറക്കിവെക്കണം അത്രമാത്രം….!!!

അവളെ ആ നെഞ്ചോടു അടക്കിപ്പിടിച്ചുകൊണ്ടു കണ്ണൻ അന്നത്തെ ആ സംഭവം ഒന്നോർത്തു. പതിവില്ലാതെ ആരാണ് പടിപ്പുര തുറന്നത് എന്നറിയാനാണ് എണീറ്റത്. അത് രാധിക ആയിരിക്കുമെന്ന് കരുതിയില്ല. ആ പോക്കിലൊരു പന്തികേട് കണ്ട് പിന്നാലെ പൊരുകയായിരുന്നു. ഒരു നിമിഷം…. തനത് കേട്ടിരുന്നില്ല എങ്കിൽ…..??? തന്റെ നെഞ്ചിലൊരു കത്തി കയറിയത് പോലെ കണ്ണന് തോന്നി.

ഒരാവേശത്തിന് പറഞ്ഞത് ആണെങ്കിലും തന്റെ നെഞ്ചിൽ ചേർന്നുനിൽക്കുന്ന പെണ്ണിനെ ഇനി ഉപേക്ഷിക്കാൻ തനിക്ക് കഴിയാത്തത് പോലെ….അത്രക്ക് താനിവളെ സ്നേഹിച്ചിരുന്നോ???? അറിയില്ല…എങ്കിലും അവളുടെ വേളി എന്നറിഞ്ഞപ്പോൾ താനൊന്നു പതറിയിരുന്നു എന്നയാൾ ഓർത്തു.

പെട്ടന്നാണ് ഓർത്തത്. അവൻ പെട്ടന്നവളെ അകത്തി. എന്നിട്ട് ആ മുഖം കൈകളിൽ കോരിയെടുത്തു. അവൾ ആ നിറഞ്ഞ കണ്ണുകളോടെ അവനെ നോക്കി.

നാളെ വേളിയാണ്….അവൻ പതുക്കെയാണ് പറഞ്ഞതെങ്കിലും അവളിലൊരു സ്ഫോടനം നടന്നത് അവനറിഞ്ഞു. ഒരു നിലവിളിയോടെ അവൾ വീണ്ടുമവന്റെ നെഞ്ചിലേക്ക് വീണു. പൊട്ടിക്കരഞ്ഞുകൊണ്ട്‌ അവൾ പറഞ്ഞ വാക്കുകൾ അവനിലുണ്ടാക്കിയ ഞെട്ടലും ചെറുതായിരുന്നില്ല. പക്ഷെ ഒന്നുണ്ട്. അവളത് പറയുമ്പോൾ അവന്റെ വലംകൈ അവളെ ചേർത്തുപിടിച്ചുകൊണ്ടു ഇടംകൈ ആ നനുത്ത കാർകൂന്തലിനെ തലോടുകയായിരുന്നു.പറഞ്ഞു തീർന്നതും പെട്ടന്നവൾ അവനിൽ നിന്ന് അകന്നുമാറി. താനിത്രയും നേരം അവന്റെ കരവലയത്തിൽ എല്ലാം വിസ്മരിച്ചു നിൽപ്പായിരുന്നു എന്നവൾക്ക് മറ്റൊരു ഞെട്ടലുണ്ടാക്കി.

പെട്ടന്നവൾ കുളത്തിലേക്ക് ആഞ്ഞു. പക്ഷേ അതിലും വേഗത്തിൽ അവന്റെ കൈകൾ അവളെ താങ്ങി.

എന്നെ വിട് കണ്ണേട്ടാ….ഞാനൊന്ന് ചത്തോട്ടെ….അപ്പൊ സന്തോഷമാകുമല്ലോ എല്ലാർക്കും….എന്നെ വിട് കണ്ണേട്ടാ…..അയാളുടെ വീട്ടിലേക്ക് പോവാൻ എനിക്ക് വയ്യ കണ്ണേട്ടാ…. അവൾ ദയനീയമായി കേണു. അവൾ വീണ്ടും കരഞ്ഞുതുടങ്ങിയിരുന്നു.

പിന്നെയവന് ഒന്നും നോക്കാനില്ലായിരുന്നു. അവളെ മറ്റൊരാൾക്ക് കൊടുക്കാൻ അവന് കഴിയില്ലെന്ന് വിളിച്ചോതിയ ആ ഒരു നിമിഷം…. അവനവളെ കൈകളിൽ കോരിയെടുത്തു. അവൾ കിടന്നു പിടഞ്ഞെങ്കിലും അവനത് കാര്യമാക്കിയില്ല. അവൻ ആ കുളത്തിന്റെ പടിക്കേട്ടുകൾ കയറി ക്ഷേത്രാങ്കണത്തിലെത്തി. എന്നിട്ടവളെ താഴെയിറക്കി. അവൾക്കൊന്നും മനസ്സിലായില്ല. അവൾ അമ്പരപ്പോടെ അവനെ നോക്കി. ആ കണ്ണുകളിൽ വിരിഞ്ഞ ഭാവം അവന് വായിക്കാൻ പോയിട്ട് ഊഹിക്കാൻ പോലും സാധിച്ചില്ല.

ഈ തമ്പുരാട്ടിക്കുട്ടിയെ ഞാനങ്ങോട്ടു എടുക്കുവാ…ആർക്കെങ്കിലും എതിർപ്പുണ്ടോ??? അടഞ്ഞുകിടക്കുന്ന ക്ഷേത്രവാതിലിലേക്ക് നോക്കിയവൻ പറഞ്ഞത് അവൾക്കൊട്ടും മനസ്സിലായില്ല.

മറുപടിയായി ഒരു മന്ദമാരുതൻ മാത്രം അങ്ങോട്ടോടിയെത്തി. ആ കാറ്റിന് കാഞ്ഞിരപ്പൂവിന്റെ മണമായിരുന്നു. അവൾക്കൊപ്പം പൊട്ടിക്കരഞ്ഞുകൊണ്ടിരുന്ന ചീവിടുകൾ പെട്ടന്ന് നിശബ്ദമായി.

അവൻ തന്റെയരുകിൽ ഒരു പ്രതിമപോലെ നിൽക്കുന്ന രാധികയെ നോക്കി.അവൾ ഈ ലോകത്തെങ്ങുമല്ലന്നവന് തോന്നി. അവൻ ചുറ്റും നോക്കി. സർപ്പക്കാവിൽ സർപ്പങ്ങൾ വസിക്കുന്നുവെന്നു വിശ്വസിച്ചു ആളുകൾ ചാർത്തിയ ഒരു പൂമാല അവന്റെ കണ്ണിൽപെട്ടു. അവൻ അത് പോയി കയ്യിലെടുത്തു. ആരാണ് തങ്ങളുടെ മാലയെടുത്തതെന്നറിയാൻ അരിശംപൂണ്ടു ഇഴഞ്ഞെത്തിയ രണ്ടു നാഗങ്ങൾ അവിടെ നടക്കുന്നത് എന്തെന്നറിയാൻ തലയുയർത്തി നോക്കിനിന്നു.

അവൻ പതിയെ അവളെ സമീപിച്ചു. എന്നിട്ട് വാടിതുടങ്ങിയ ആ മാല അവളുടെ കഴുത്തിലണിയിച്ചു. അവളൊന്നു ശക്തിയായി നടുങ്ങി. പെട്ടന്നവൻ അവളുടെ കയ്യിൽ പിടിച്ചു.

ആർക്കൊക്കെ ഇഷ്ടപ്പെട്ടലും ഇല്ലെങ്കിലും ഈ നിമിഷം മുതൽ അവളെന്റെ പെണ്ണാ….അതൊരു ആണിന്റെ വാക്കുകളായിരുന്നു. അതിന് സമ്മതമെന്നോണം അമ്പലത്തിന്റെ മുറ്റത്തെ ആൽമരം ശിരസ്സിളക്കി ഒന്നാടി. നിലാവ് അല്പംകൂടി മിന്നിതിളങ്ങി. അവൾ ഒരേങ്ങലോടെ അവനിലേക്ക് വന്നുവീണു. സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ അവൾ കരയുന്നത്??? അവൻ അവളെ തടഞ്ഞില്ല. അവളുടെ ഏങ്ങലടി തീരാൻ അവൻ കാത്തുനിന്നു.

കരച്ചിൽ ഒതുങ്ങിയതും അവൻ അവളെ ഒന്നടർത്തിമാറ്റി. എന്നിട്ട് ആ സർപ്പക്കാവിന് അലങ്കാരം പോലെ വെച്ചിരുന്ന സിന്ദൂരമെടുത്തു അവളുടെ നെറ്റിയിൽ ചാർത്തി. അവളപ്പോളും പ്രതിമപോലെ നിന്നുകൊടുത്തു. അത് നോക്കിനിന്ന നാഗങ്ങളും അനുവാദം എന്നപോലെ അനങ്ങാതെ ആ കാഴ്ച നോക്കിനിന്നു. അവൻ അവളുടെ മുഖം ഇരുകൈകളാലും കോരിയെടുത്തു. അവൾ യാതൊരു എതിർപ്പും ഇല്ലതെ മുഖമുയർത്തി.

അവൻ അവളുടെ നെറ്റിയിൽ ഒന്നുമ്മ വെച്ചു. അവളൊന്നു ഞെട്ടിയോ???? പക്ഷേ അവനത് കാര്യമാക്കിയില്ല. അവൻ തന്റെ കൈകൊണ്ട് അവളെ പഴയത് പോലെ കോരിയെടുത്തു. അവൾ ഒരു വാടിയ ചേമ്പിൻതണ്ട്‌ പോലെ ആ ബലിഷ്ഠമായ കൈകൾക്കുള്ളിൽ കിടന്നു.

അവൻ ആ വലിയ ആൽമരച്ചുവട്ടിലേക്കാണ് നടന്നത്. വീതിയേറിയ അതിന്റെ ചുവട്ടിലെ കൽകെട്ടിൽ അവനവളെ കിടത്തി. അവൾ ഒന്നനങ്ങിയത് പോലുമില്ല. സർവാഭരണ വിഭൂഷിതയായി ആ നിലാവെളിച്ചതിന്റെ പ്രകാശത്തിൽ കിടക്കുന്ന അവളിലേക്ക് അവന്റെ ചുണ്ടുകൾ താണിറങ്ങി. ആദ്യം നെറ്റിയിൽ…പിന്നെ കണ്ണിൽ….പിന്നെ ആ ചേഞ്ചുണ്ടിൽ….അവൻ അവളിലേക്ക് പടരുകയായിരുന്നു. എന്തിനും സമ്മതമെന്ന മട്ടിൽ അവൾ ആ ചുണ്ടുകൾ അവന്റെ ചുണ്ടോട് ചേർത്തു. അതുവരെ നിൽക്കുകയായിരുന്ന അവൻ അതോടെ അവളിലേക്ക്

വീണു. ആ ഭാരം താങ്ങാനാവാതെ അവളൊന്നു ഞരങ്ങി. എങ്കിലും അവനെ തടയാൻ അവൾക്ക് ആവുമായിരുന്നില്ല. എന്നാൽ ഇതൊന്നുമറിയാതെ അവൻ ആ വിറയാർന്ന ചുണ്ടുകൾ വായിലാക്കി നുണയാൻ തുടങ്ങി.

ആ ചുണ്ടുകൾക്ക് തേനിന്റെ രുചിയാണെന്നാവന് തോന്നി. ഇരുകൈകൊണ്ടും ആ മുഖം തന്നിലേക്കടുപ്പിച്ചു അവൻ ആ ചുണ്ടുകൾ മാറിമാറി നുണഞ്ഞുകൊണ്ടിരുന്നു. അവളും ഇപ്പോളത് ആസ്വദിക്കുന്നുണ്ടായിരുന്നു. അവനടിയിൽ കിടന്ന് അവളുടെ ആ മുഴുത്ത മാമ്പഴങ്ങൾ വീർപ്പുമുട്ടി. അത് മനസ്സിലാക്കിയാവണം അവന്റെ വലം കൈ പെട്ടന്നവയിലേക്ക് ഒഴുകിയിറങ്ങിയത്. സാരിയുടെ പുറത്തുകൂടി ആ മാറിടത്തിൽ അവനൊന്നു തഴുകിയപ്പോൾ വിലക്കപ്പെട്ടതെന്തോ കവർന്നെടുക്കും പോലെ അവളൊന്നു നടുങ്ങി. പക്ഷേ ആ കൈകളെ തടയാൻ അവൾ ആശക്തയായിരുന്നു. അവന്റെ കൈകൾ ആ സാരിക്കടിയിൽ ആ തുടുത്ത വയറിലെത്തി. ആ ചൂടിൽ തന്റെ കൈയൊന്നു തൊട്ടപ്പോൾ അവനും ഒന്നു ഞെട്ടിയോ??? പക്ഷേ അത് ആ ബ്ലൗസോടെ ആ ഇടത് മുലയിൽ തഴുകിക്കൊണ്ടാണ് അവൻ പ്രകടിപ്പിച്ചത്.

അവളൊന്നു ഞെട്ടി. ആദ്യമായി ഒരു പുരുഷൻ തന്റെ രഹസ്യങ്ങളിലേക്ക് ഊളിയിടാൻ ശ്രെമിക്കുന്നു. പെട്ടന്നവൻ അവളിൽ നിന്നെഴുനേറ്റു. അതുവരെ കണ്ണടച്ചു കിടന്ന അവൾ മൃദുവായി ഒന്നു കണ്ണുതുറന്നു. അവൻ അവളെയൊന്നു നോക്കി. എന്നിട്ട് അവളെ പതിയെ എണീപ്പിച്ചു നിർത്തി. ഒറ്റ നിമിഷം കൊണ്ട് അവൾക്ക് തടയാൻ ആകുംമുന്നേ ആ സാരിയുടെ കുത്തിൽ അവൻ കയറിപ്പിടിച്ചു. ഒറ്റവലി. അതഴിഞ്ഞു. അവൾ ദയനീയമായി അവന്റെ കയ്യിൽ കയറിപ്പിടിച്ചു. പക്ഷേ വൈകിയിരുന്നു. ആ സാരി അവൾക്ക് ചുറ്റുമായി അഴിഞ്ഞുവീണു. അവൾ പെട്ടന്ന് ഇരുകൈകൊണ്ടും തന്റെ മാറിടങ്ങളെ അവനിൽ നിന്ന് മറക്കാനൊരു വിഭലശ്രമം നടത്തി. പക്ഷെ…..

അവൻ നോക്കിയത് ആ തുടുത്ത വയറിലേക്കായിരുന്നു. നിലാവെളിച്ചതിൽ അവളുടെ വയറിലെ നനുത്ത സ്വർണ്ണരോമങ്ങൾ മിന്നിതിളങ്ങി. കൂടുതൽ നോക്കിനിൽക്കാൻ അവനാവുമായിരുന്നില്ല. അവൻ വീണ്ടുമവളെ ചുറ്റിപ്പിടിച്ചു തന്നോട് ചേർത്തു. ആ കുത്തിക്കൊള്ളുന്ന മാറിടം തന്റെ നെഞ്ചിലമർന്നപ്പോൾ അവൻ സ്വർഗ്ഗത്തിലെത്തിയെന്നവന് തോന്നി. ആദ്യമായാണ്‌ ഒരു അർധനഗ്നയായ പെണ്ണിനെ ഇങ്ങനെ ചേർത്തു പിടിക്കുന്നത്. അവന്റെ കൈകൾ വീണ്ടുമവളെ ആക്രമിച്ചു.

ഇടംകൈക്കൊണ്ടു അവളുടെ തലമുടിക്കടിയിലൂടെ കയ്യിട്ട് ആ മുഖം തന്നോടമാർത്തി അവൻ ആ ചുണ്ടുകൾ വീണ്ടും വായിലാക്കി. അവന് സൗകര്യത്തിന് എന്നപോലെ അവൾ പെരുവിരലിൽ കുത്തിയൊന്നു പൊങ്ങിപ്പോയി. പക്ഷേ അവളിൽ നിന്നൊരു മൂളിച്ച ഉയർത്തിക്കൊണ്ടു അവന്റെ വലംകൈ അപ്പോളാണ് അവളുടെ ഇടതുമുലയെ തഴുകിയത്. അവളൊന്നു പിടഞ്ഞു. പക്ഷേ…..

അവനപ്പോളേക്കും ആ മാമ്പഴം ഒന്ന് പിഴിഞ്ഞിരുന്നു. കല്ലുപോലെ ഉറപ്പുള്ള ആ മാമ്പഴത്തിന്റെ ഞെട്ട്‌ അവനൊന്നു തൊട്ടപ്പോഴേക്കും ആ ഇറുകിയ ബ്ലൗസ് തുളക്കാണെന്നവണ്ണം പുറത്തേക്ക് തള്ളിവരുന്നത് അവനറിഞ്ഞു. പക്ഷേ അവന് അതിനെയൊന്നു അമർത്താൻ തോന്നിയില്ല. അവൾക്ക് വേദനിക്കുമോ എന്നൊരു പേടി. അവൻ ചുണ്ടുകൾ മാറ്റിയതുമില്ല.

പെട്ടന്ന് തളർന്നത് പോലെയവൾ അവന്റെ മെത്തേക്ക് ചാരി. അവനവളെ പഴയ സ്ഥാനത്ത് കിടത്തി. എന്നിട്ട് ആ വെണ്ണതോൽക്കുന്ന ഉടലിലേക്ക് വീണ്ടും കിടന്നു. ഇപ്പോളവൾക്ക് വേദനിച്ചില്ല. പകരം താൻ മറ്റേതോ ലോകത്തേക്ക് സഞ്ചരിക്കുന്നത് പോലെയാണവൾക്ക് തോന്നിയത്. ചുണ്ടുകൾ അവൻ കടിച്ചീമ്പി. അതിൽ നിന്ന് പിടിവിടാൻ അവന് ആവുമായിരുന്നില്ല.

കുറേനേരം കൂടി അവൻ ആ ചേഞ്ചുണ്ടിൽ മദിച്ചശേഷം അൽപ്പം ഇറങ്ങി. അല്പമല്ല അകളുടെ മാറിടത്തോളം. അവൻ ഇരുകൈകൊണ്ടും തന്റെ മാമ്പഴങ്ങളെ തലോടാൻ തുടങ്ങുന്നത് ആർദ്ധമയക്കത്തിൽ എന്നപോലെ അവളറിഞ്ഞു. അവൻ ആ ബ്ലൗസിന് പുറത്തുകൂടി ആ മാമ്പഴങ്ങളെ തലോടി. ചെറുതായി അമർത്തി. ആ ദേഹത്തെ ചൂട് അവൻ അറിയുന്നുണ്ടായിരുന്നു.

ഇരുകൈകൊണ്ടും ആ മാമ്പഴങ്ങളെ പൊതിഞ്ഞുപിടിച്ചുകൊണ്ടാവൻ തള്ളവിരലുകൾ കൊണ്ടാ ഞെട്ടുകളെ ഒന്ന് തഴുകി. ബ്ലൗസിനുള്ളിൽ അവക്കൊരു അനക്കമുണ്ടായോ??? അതോ അവളാണോ അനങ്ങിയത്????

അവന് അതിൽ കൂടുതൽ കാത്തിരിക്കാൻ ആവുമായിരുന്നില്ല. അവൻ ആ ബ്ലൗസിന്റെ കുടുക്കുകൾ ഒന്നൊന്നായി വിടുവിക്കാൻ തുടങ്ങി. മാമ്പഴങ്ങളുടെ തള്ളിച്ചമൂലം നന്നായി കഷ്ടപ്പെട്ടിട്ടാണ് അവനാ ഉദ്യമത്തിൽ വിജയിച്ചത്. അതിനിടെ സ്ത്രീസഹജമായ നാണംകൊണ്ടു അവന്റെ വിരലുകൾ തടയാൻ ശ്രമിച്ച അവളുടെ വിരലുകൾ അവൻ വായിലിട്ടു ഉറിഞ്ചിയത് അവള്ക്ക് പറന്നുയരുന്ന ഫീൽ ഉണ്ടാക്കി. അവന്റെ ഭാരത്തിനടിയിലും അവൾ കിടന്നു പുളഞ്ഞു. ഹുക്കുകൾ വിടർത്തിയതും രണ്ടു ഗോപുരങ്ങൾ മുന്നോട്ട് തെറിച്ചവന്റെ മുഖത്ത് വന്നടിച്ചു. സ്വപ്നത്തിൽ പോലും അത്ര വലിപ്പമുള്ള മാറിടങ്ങളെ അവൻ കണ്ടിരുന്നില്ല. അതേ നിമിഷം കൊണ്ടുതന്നെ ആ മാറിനെ പൊതിഞ്ഞിരുന്ന ബോഡീസിന്റെ കെട്ടും അഴിച്ചവൻ ആ തുടുപ്പുകളുടെ ഇടയിലേക്ക് വീണു. കഴുത്തിലെ പൂമാല ഇതിനിടയിലേപ്പഴോ പൊട്ടി വീണിരുന്നു. അവളൊന്നു ശക്തിയായി കുതറി. പക്ഷേ വൈകിപ്പോയിരുന്നു. അവന്റെ ചുണ്ടുകളും നാവും ഒന്നിച്ച് ആ മുലവിടവിലേക്ക് അമർന്നു. അവൾ പെട്ടന്നവന്റെ തലയിൽ പിടിച്ച് ആ മുഴുപ്പിലേക്ക് അമർത്തി.

അവനാ മുഴുപ്പുകളെ ഒന്നു താലോലിച്ചിരുന്നെങ്കിൽ എന്നവൾചിന്തിച്ചു തീരുമുന്നേ അവന്റെ ചുണ്ടുകൾ ആ വലത്തെ ഞെട്ടിലേക്ക് നീണ്ടിരുന്നു. വലം കൈകൊണ്ട് ഇടതുമുലയെ തഴുകിക്കൊണ്ടവൻ ആ വലത്തേ മുലഞെട്ടു വായിലാക്കിയപ്പോൾ അവളൊന്നു പുളഞ്ഞു. അവളിൽ നിന്നൊരു സൗണ്ടുയർന്നു. അത് ശരീരത്തിന്റെയായിരുന്നോ??? അതോ പറന്നുയരുന്ന അവളുടെ മനസ്സിന്റെയോ???

പക്ഷേ അതൊന്നുംഅവനെ തടയാൻ പര്യാപ്തമായിരുന്നില്ല. ഇടതുമുലയെ ഞെരിച്ചമർത്തിക്കൊണ്ടു അവനാ വലത്തെ ഞെട്ട്‌ വായിലിട്ട് നുണഞ്ഞു. അവൾ പുളയാൻ തുടങ്ങി. വായിൽ കൊള്ളാവുന്നിടത്തോളം വായിലാക്കിക്കൊണ്ടു അവനാ മാമ്പഴത്തെ താലോലിച്ചു. കാരിരുമ്പു പൊലിരുന്ന ഇടം മുലക്കൊരു അയവ് വീണപോലെ തോന്നിയപ്പോൾ അവനാ ചുണ്ടുകൾ അതിലേക്ക് മാറ്റി. ഇടംകൈ ആ ഉമിനീരിൽ കുതിർന്ന വലത്തെ മാമ്പഴം ഞെരിച്ചമർത്തി.

അവൾ സുഖംകൊണ്ടു കിടന്നലറാൻ തുടങ്ങി. അടുത്തെങ്ങും ആളില്ലാത്തതിനാൽ അവളെ തടയാൻ അവൾ മിനക്കെട്ടില്ല. എങ്കിലും ഒന്നവൻ അറിഞ്ഞു. തന്റെ ജവാൻ മുണ്ടു മാറ്റി പുറത്തെത്തിയിരിക്കുന്നു. കൗപീനം അതിന് തോന്നിയത് പോലെ വഴിമാറിയിരിക്കുന്നു. അവളുടെ പാവടക്കുമുകളിൽ കിടന്നവൻ വീർപ്പുമുട്ടുകയാണ്. പക്ഷേ അതിനേക്കാൾ അവനെ ആ ഞെട്ടുകളാണ് കീഴടക്കിക്കൊണ്ടിരുന്നത്. ഉമിനീരിൽ കുതിർന്ന ആ പിങ്ക് ഞെട്ടുകൾ കണ്ടാൽ തന്നെ പോകുമെന്ന് അവന് തന്നെ തോന്നി. നിലാവെളിച്ചതിന്റെ അകമ്പടിയിൽ അവളൊരു വെണ്ണക്കൽശിൽപംപൊലെ അവന്റെ ലാളനകളേറ്റു കിടന്നു.

അവൻ നിർത്തിയില്ല. അവളുടെ മാറിലെയും കഴുത്തിലെയും ഓരോ ഇഞ്ചും അവന്റെ ചുണ്ടിന്റെ സ്വാദറിഞ്ഞു. വിയർപ്പിന്റെ ചെറുപുളിയുള്ള അവളുടെ ദേഹത്തിൽ അവനൊരു പൂമ്പാറ്റയും അവളൊരു പൂവുമായി മാറി. പൂവറിയാതെ അവനാ പൂഞെട്ടുകളിലെ തേൻ ഊറ്റിക്കുടിച്ചുകൊണ്ടിരുന്നു. അവൾ അപ്പോഴും പുളയുകയായിരുന്നു.

ബ്ലൗസ് വലിച്ചകത്തി അവനാ വിയർത്ത രോമാവൃതമായ കക്ഷങ്ങളിൽ മുഖമമർത്തിയപ്പോൾ അവൾ ലജ്ജയാലും ഇക്കിളിയാലും കിടന്ന് പുളഞ്ഞു…..ചിരിച്ചു…. അവന്റെ ആ കുറ്റിരോമങ്ങൾ നിറഞ്ഞ മുഖം തന്റെ മാറിലേക്ക് വലിച്ചുമാറ്റാൻ ശ്രമിച്ചു. അവയിലെ കേളികൾ അവളെ കുറച്ചൊന്നുമല്ല സുഖിപ്പിച്ചത്. ഇതിനിടക്കെപ്പഴോ അവളുടെ സമുദ്രം പൊട്ടിയൊഴുകിയത് അവൾ പോലും അറിഞ്ഞില്ല.

ഇനി വൈകിക്കൂടാ…അവളുടെ മാറിൽ മദിച്ചുകൊണ്ടിരുന്ന അവന്റെ തലച്ചോറിന്റെ അറിയിപ്പ് വന്നതും അവൻ അൽപ്പം കൂടി ഇറങ്ങിക്കിടന്നു. അവളുടെ വയറിൽ മുഖമമർത്തി. അവൾ ഒന്നുയർന്നു വീണു. ആ തുടുത്ത വയറിലൂടെ അവന്റെ കുറ്റിരോമങ്ങൾ ഇഴഞ്ഞപ്പോൾ അവൾക്കുണ്ടായ ഫീൽ….അവൾ ഇക്കിളിയും സുഖവും കൊണ്ടു പുളഞ്ഞു. ഏന്തെക്കെയോ ശബ്ദം ഉണ്ടാക്കിക്കൊണ്ടിരുന്നു.

എന്നാൽ അവന്റെ കൈകൾ അപ്പോളവളുടെ പാവാട വലിച്ചു പൊക്കുകയായിരുന്നു. വാഴതട പോലെ മിനുസ്സമാർന്ന ആ തുടകളിലൂടെ അത് ഒഴുകിക്കയറി. അവനൊപ്പം അവളറിയാതെ പൊങ്ങിയ അവളുടെ നിതംബവും ആ പാവാടയുടെ കയറ്റം പൂർണ്ണമാക്കി.

പെട്ടന്നവന്റെ വലംകൈ ആ വിടവിലേക്കിറങ്ങി. തുണികൊണ്ട് മറച്ചിരുന്ന അവളുടെ അഗ്നിരേഖയുടെ ചൂടും നനവും അവന്റെ കൈ തൊട്ടറിഞ്ഞതും അവൾ ഞെട്ടി ചാടിയെണീക്കാൻ നോക്കിയതും ഒന്നിച്ചായിരുന്നു. പക്ഷേ അവന്റെ മുഖം കൊണ്ടു വയറിൽ ഏല്പിച്ച സുഖാഘാദം അവളെ വീഴ്ത്തിക്കളഞ്ഞു. അവളുടെ ആ വലിയ പൊക്കിൾക്കുഴിയിലേക്ക് നാവ് ഇറക്കുന്നതിനൊപ്പം ചേർത്തടച്ച ആ തുടകൾക്കിടയിലെ തുണിയാവരണം അവൻ വലിച്ചു പൊട്ടിച്ചു. എന്നിട്ട് അവൾക്ക് തടയാനാകും മുന്നേ അവന്റെ വലംകൈ ആ പൊള്ളുന്ന തടിപ്പിലേക്ക് അമർത്തി. അവളൊന്നു കുതിച്ചുചാടി.

അവനാ തടിപ്പിൽ തഴുകിക്കൊണ്ടു തന്നെ താഴേക്കിറങ്ങി. ചേർന്നിരുന്ന അവളുടെ തുടകൾ അറിയാതെ അകന്നു. അവയുടെ ഇടയിലേക്കാണവൻ ഇറങ്ങിയത്. മുണ്ടിനടിയിൽ നിന്ന് ചാടിയ തന്റെ കുട്ടൻ നിലത്തുരഞ്ഞത് അറിഞ്ഞിട്ടും അവൻ നിർത്തിയില്ല. അവൻ വെറുതെയൊന്നു മുഖമുയർത്തിനോക്കി. മുന്നിലെ മൊട്ടക്കുന്നുകളുടെ തള്ളിച്ചയിൽ ആ മുഖം അവൻ കണ്ടില്ല. പക്ഷേ ഒന്ന് കണ്ടു. തന്റെ ഉമിനീരിന്റെ നനവ് പടർന്ന ആ മാമ്പഴങ്ങൾ നിലാവെളിച്ചതിൽ മറ്റൊരു അത്ഭുതമായിരിക്കുന്നു.

ഏതാണ്ട് ഇതേ അവസ്ഥയിൽ ആയിരുന്നു രാധികയും. തടയണം എന്നുണ്ട്. പറ്റുന്നില്ല. അത്രക്ക് സുഖമാണ് കണ്ണേട്ടൻ തന്നുകൊണ്ടിരിക്കുന്നത്. തളർന്നുപോയിരിക്കുന്നു താൻ. പെട്ടന്നവളെ ഞെട്ടിച്ചുകൊണ്ട് ഒരു നനവ് അവളുടെ അഗ്നിരേഖയുടെ പുറംപാളിയെ നനച്ചു. അതവന്റെ ചുണ്ടാണെന്നു മനസ്സിലായതും അവൾ അവനെ തള്ളിമാറ്റാൻ വൃഥാ ശ്രമിച്ചു. വിജയിക്കാത്തത് അവൾക്ക് കിട്ടിക്കൊണ്ടിരിക്കുന്ന സുഖം കൊണ്ടാണോ അതോ ഇരു കൈകൊണ്ടും അവൻ നിലത്തേക്ക് അമർത്തിപ്പിടിച്ചിരിക്കുന്ന തുടകൾക്ക് അതിൽ കൂടുതൽ ശക്തി ഇല്ലാത്തത് കൊണ്ടാണോ??? ഒറ്റ റോമം പോലുമില്ലാത്ത ഇഡലിപോലെ തള്ളിനിൽക്കുന്ന ഒട്ടും വിടവില്ലാത്ത ആ തുടുത്ത അഗ്നിരേഖയുടെ ഉള്ളറകളിലേക്ക് അവന്റെ നാവ് കൂപ്പുകുത്താൻ പലപ്പോഴും ശ്രമിച്ചു. പക്ഷേ അതിനുമുമ്പ് അത് പൊട്ടിയൊഴുകിയതോടെ അവൻ ആ ഉദ്യമം വേണ്ടാന്നു വെച്ചു.

അവന്റെ ചുണ്ടുകൾ മേലേക്കുയർന്നു. അവളുടെ മാറിനെ ഒന്നുകൂടി താലോലിച്ച ശേഷം അത് വീണ്ടും അവളുടെ ചുണ്ടുകളിൽ വിശ്രമിച്ചു. വലംകൈ കൊണ്ട് തന്റെ പനിച്ചുതുടങ്ങിയ കുട്ടനെ അവളുടെ ആ

പൂവിലേക്ക് ചേർത്തുവെച്ച് അവൻ ഒന്നുരസ്സി. അവൾ കിടന്നു പുളഞ്ഞു. വിടവ് തീരെയില്ലാത്തതിനാൽ ഒരൂഹം വെച്ചാണവൻ അവനെ ഇറ്റുരച്ചത്. പക്ഷേ അതവൾക്ക് സമ്മാനിച്ചത് ഇതുവരെ അറിയാത്ത സുഖമായിരുന്നു. പെട്ടന്നവളുടെ വിടവിനെ പിളർത്തിക്കൊണ്ട് അവനവളുടെ ഉള്ളറകളിലേക്ക് ഊളിയിട്ടു. അവളുടെ നിലവിളി അവന്റെ ചുണ്ടുകൾക്കിടയിൽ കുമിളകളായി പൊട്ടി. അവളവന്റെ പുറം മാന്തിക്കീറി. ചുണ്ടു മാറ്റാതെ വലംകൈകൊണ്ടു അവനവളുടെ ഇടംമുല ചെറുതായി അമർത്തിക്കൊണ്ടിരുന്നു. അവൾ നീറിപ്പുകയുകയായിരിക്കും എന്നറിയാവുന്നതിനാൽ അവൻ കുറേനേരം അനക്കിയില്ല.

കുറച്ചുകഴിഞ്ഞു അവളുടെ എതിർപ്പ് കുറഞ്ഞു എന്നു തോന്നിയതും അവൻ അരക്കെട്ട് ഒന്നിളക്കി. അവൾ ഉച്ചത്തിൽ നിലവിളിച്ചെങ്കിലും അവൻ പിന്നെ നിർത്തിയില്ല. അത്ര സുഖമാണ് അവൾ നൽകിക്കൊണ്ടിരിക്കുന്നത്. അവനപ്പോൾ അവന്റെ സുഖം മാത്രമാണ് ഓർത്തത്. കുറേക്കഴിഞ്ഞതും അവളും സുഖത്തിലേക്ക് വഴിമാറി.

തന്റെ കുട്ടനെ ഞെക്കിപ്പിഴിയുന്ന അവളുടെ ഉള്ളറയിലെ കോശങ്ങളെ തോൽപ്പിക്കാൻ എന്നവണ്ണം അവൻ അവളിലേക്ക് പെയ്തിറങ്ങി. ഇടക്കിടക്ക് ആ മാമ്പഴങ്ങളെ ഒന്നു ഉരിഞ്ചാനും അവൻ മറന്നില്ല. അവരുടെ ഞെരുക്കവും മൂളലും ആഭരണങ്ങൾ ഇളകുന്ന ശബ്ദവും അന്തരീക്ഷത്തെ ശബ്ദമുഖരിതമാക്കി. ഇരുവരും രതിയുടെ കാണാപ്പുറങ്ങൾ തേടി അലഞ്ഞുകൊണ്ടിരുന്നു. അവൾ കാലുകൾ കൊണ്ടവനെ തന്നോട് ചേർത്തമർത്തിപ്പിടിച്ചിരുന്നു. കൈകൊണ്ട് അവന്റെ മുടിയിഴകളെ തഴുകിക്കൊണ്ടിരുന്നു. ഇടക്കവൻ മാമ്പഴങ്ങളിലേക്ക് മുഖം അമർത്തുമ്പോൾ അവൾ ആ മുഖം അവയിലേക്ക് അവളറിയാതെ അമർത്തിയിരുന്നു.

ഈ സംഗമം കണ്ടിട്ടാവണം നാഗങ്ങളും അടുത്തുതന്നെ ചുറ്റിപ്പിണഞ്ഞിരുന്നു. രണ്ടു നാഗങ്ങളും രണ്ടു മനുഷ്യ നാഗങ്ങളും ആ അമ്പലമുറ്റത്തെ യക്ഷിപ്രതിമകളെ നോക്കുകുത്തിയാക്കി ചുറ്റിപ്പിണഞ്ഞു. അവസാനം ചുറ്റഴിഞ്ഞവർ തളർന്നു കിടക്കുമ്പോളും ആരുമവരെ ശല്യപ്പെടുത്തിയില്ല.

എത്രനേരം കിടന്നു എന്നറിയില്ല….കണ്ണൻ എഴുനേറ്റു. നേരം പുലരാറായോ??? വെട്ടം വീണട്ടില്ല. അവൻ അവളെ നോക്കി. പാവം. ഒന്നുമറിയാതെ തളർന്നു കിടക്കുകയാണ്. അവളുടെ അംഗലാവണ്യം ഇത്തിരി കൂടിയോ??? അവൻ അവളെ കുലുക്കിവിളിച്ചു.

രാധൂട്ടി……

മ്…. പതിമയക്കത്തിൽ എന്നപോലെ അവൾ വിളികേട്ടു.

വാ പോകാം…

അവളത് കേട്ടത് കൂടിയില്ല. ഒന്നു രണ്ടു തവണ ആവർത്തിച്ചപ്പോൾ അവൾ എണീറ്റു. പാവം വേദനകൊണ്ടാവും വേച്ചുപോവുകയാണ്. അവനിലേക്ക് ചാരിനിന്നാണ് അവൾ ആ വസ്ത്രങ്ങൾ എടുത്തണിഞ്ഞത്.

വാ പോകാം….അവൻ അവളുടെ കൈപിടിച്ചുകൊണ്ടു പറഞ്ഞു.

എവിടേക്ക് എന്നവൾ ചോദിച്ചില്ല. അവൾ ഒരടി വെച്ചെയുള്ളൂ. പിളർപ്പിനുള്ളിലെ വേദന കൊണ്ട് പാവം വേച്ചുപോയി.

കണ്ണൻ മറ്റൊന്നും പറഞ്ഞില്ല…അവളെ കോരിയെടുത്തു നടന്നു. എവിടെക്ക് എന്നറിയാത്ത ആ യാത്ര അവിടെ തുടങ്ങി.

ആരും ശല്യപ്പെടുത്താൻ ഇല്ലാത്ത…ആരുമാറിയാത്ത ഒരു സ്ഥലത്തേക്ക് അവൻ അവളെയും കൊണ്ടു നടന്നു. അവളുടെ ഭാരം അവന് അനുഭവപ്പെടുന്നത് പോലുമില്ലായിരുന്നു. അവന്റെ നെഞ്ചിലെ ചൂടുപ്പറ്റി അവൾ ആ കഴുത്തിലങ്ങനെ ചുറ്റിപ്പിടിച്ചു കിടന്നു.

ഈ കാഴ്ച്ച നോക്കി നിന്ന നാഗദൈവങ്ങളും അവളുടെ ദേവിയും സംതൃപിയോടെ അവർക്ക് യാത്രാമൊഴി അരുളി….അതിന്റെ സാക്ഷ്യം എന്നവണ്ണം ഒരു കാഞ്ഞിരപ്പൂ എവിടുന്നോ അവരുടെ ദേഹത്തേക്ക് വന്നുവീണു……

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും വിമർശനങ്ങളും പ്രതീക്ഷിച്ചുകൊണ്ട് നിങ്ങളുടെ ജോ

Comments:

No comments!

Please sign up or log in to post a comment!