ദുര്‍വ്വാസാവ്‌ – രണ്ടാം ഭാഗം

DURVVASSAVU KAMBIKATHA PART-02 BY DURVVASSAVU

PART-01 CLICK HERE

നിന്റെ ഇന്ദ്രന്റെ ഊമ്പിയ സംശയം മാറിക്കാണുമല്ലോ എന്ന എന്റെ ചോദ്യത്തിന് ഒരു പൊട്ടിച്ചിരിയായിരുന്നു അവളുടെ മറുപടി. ഞാന്‍ കൈകുത്തി എഴുന്നേറ്റ് കുട്ടനെ കുളിപ്പിക്കാനായി അടുത്തുതന്നെയുള്ള പൊയ്കയിലെയ്ക്കിറങ്ങി. അവിടെ നിന്ന് തിരിഞ്ഞു നോക്കുമ്പോഴും മേനക അതെ കിടപ്പാണ് കാലു രണ്ടും അകത്തി വച്ചു ആ പാറപ്പുറത്ത് മലര്‍ന്നുള്ള കിടപ്പ്. താഴെ നിന്ന് നോക്കിയ എനിക്ക് ഒരുമാതിരി കാഴ്ച്ചയാണ് ലഭിച്ചത്. ശുദ്ധഗതിക്കാരനായ ഞാനതങ്ങ് വിളിച്ചു കൂവുകയും ചെയ്തു.

“മേനൂ ഇവിടെ നിന്ന് നോക്കുബോള്‍ നാമൊരു വെട്ടിപ്പൊളിച്ച ചക്ക കാണുന്നു”

“ശെരിക്ക് നോക്ക് മുനേ ഒലിച്ചിറങ്ങുന്ന പശ അങ്ങയുടെ നിക്ഷേപം ആണ്. എന്നെക്കൊണ്ടൊന്നും പറയിക്കരുത്‌. ആ കരിനാക്ക് കൊണ്ട് ഓരോന്നെഴുന്നെള്ളിച്ചു എന്റെ സാമഗ്രിക്കെന്തെങ്കിലും കേടു സംഭവിച്ചാല്‍ മുനിയാണെന്നൊന്നും ഞാന്‍ നോക്കില്ല. പറഞ്ഞേയ്ക്കാം.” മേനക പൊത്തിപ്പിടിച്ച് എഴുന്നേറ്റു പോയ്കയിലേക്കിറങ്ങി. ഏതായാലും നനഞ്ഞു എന്നാല്‍ കുളിക്കാം എന്നമട്ടില്‍ രണ്ടു പേരും കുളിച്ചു കയറി. കരയ്ക്ക്‌ കയറിയ മേനക വിടാനുള്ള ഭാവമായിരുന്നില്ല. അവള്‍ മുട്ടുകുത്തി നാലുകാലില്‍ നിന്നു.

“മുനേ നമ്മുക്കൊരെണ്ണം ഡോഗി സ്റ്റൈലില്‍ പൂശിയാലോ” മേനക തിരിഞ്ഞുനോക്കിക്കൊണ്ടോതി.

വിരണ്ടു പോയ ഞാന്‍ പറഞ്ഞു “പോന്നു മേനൂ, ച്യവനന്‍ ഉണ്ടാക്കിയ പ്രാശം അടിച്ചാലും ഇനിയൊരു പ്രാവശ്യം എന്നെ കൊണ്ട് വയ്യ. വല്ല ഫല മൂലാദികളും ഭക്ഷിച്ചു ഞാനൊരു മനുഷ്യരൂപം കൈവരിയ്ക്കട്ടെ. നീ പോയി ഇന്ദ്രനെ മുടിയ്ക്ക്. നിന്റെ ഈ ഡോഗി സ്റ്റൈലിനോടുള്ള താല്പര്യം കണ്ടു ഞാന്‍ ഒരു വരം നല്‍കുന്നു. ഇനിയൊരു ജന്മം നീ ഏകദേശം ഇതുപോലുള്ള ഒരു പേരോട് കൂടി വീണ്ടും ജനിക്കയും ഡോഗുകളെ സ്നേഹിക്കയും അവയ്ക്ക് വേണ്ടി വാദിയ്ക്കയും ചെയ്യും.” അനുഗ്രഹിച്ചു മേനകയെ ഓടിച്ചു വിട്ടു ഞാന്‍ കാട് കയറി.

ഞാറ്റുവേലകള്‍ പലതു കഴിഞ്ഞു. ഫലമൂലാദികള്‍ ഭക്ഷിച്ചു ഞാനൊന്നു മിനുങ്ങി. ഫലങ്ങള്‍ കൊള്ളാമായിരുന്നു. പക്ഷെ ചില മൂലങ്ങള്‍ എനിക്ക് പണി തന്നു. എന്റെ മൂലത്തിന്റെ കണ്ട്രോള്‍ പോയി. വയറിളകി കാട് നാറ്റിച്ചു ഞാന്‍ ചുറ്റിക്കറങ്ങി. പതിയെ അതും നിന്തു പോച്ച്. ഒരു ദിനം ഞാന്‍ മാലിനി നദിയ്ക്കിക്കരെ കാട്ടില്‍ കടവിറങ്ങാന്‍ ഇരിയ്ക്കയായിരുന്നു. ( തൂറാനിരുന്നു എന്ന് പറഞ്ഞാല്‍ സാഹിത്യമാവില്ല ഹേ! ). മാലിനി നദിയില്‍ കണ്ണാടി നോക്കുന്ന മാനുകളെ ഞാന്‍ കണ്ടില്ല എന്ന് വച്ചു.

കാരണം പാട്ടിന്റെ രണ്ടാമത്തെ വരി ആരോടും പോയ്‌ പറയരുതീക്കഥ എന്നായിരുന്നു. എന്താ കഥ. പെട്ടന്നാണ് അപ്പുറത്തെ കരയില്‍ മൂന്നു പെണ്ണുങ്ങളുടെ ചിരിയും സംസാരവും വളകിലുക്കവും ഞാന്‍ കേട്ടത്. കണ്വന്റെ വളര്‍ത്തു പുത്രി ശകുന്തളയും തോഴിമാരുമായിരുന്നു. തോഴിമാര്‍ ശകുന്തളയെ നാല്പ്പാമാരാദി തൈലം തേച്ചു മിനുക്കുകയായിരുന്നു. കാടായതിനാല്‍ നൂല്‍ബന്ധമില്ലാതെ ആയിരുന്നു മൂന്നും. മരവുരി ഉരിഞ്ഞു അടുത്ത് വച്ചിട്ടുണ്ട്. പുറം തിരിഞ്ഞു നില്‍ക്കുന്നതിനാല്‍ ശകുന്തളയെ എനിക്ക് ശരിക്ക് കാണാനില്ല. മറ്റേത് രണ്ടും ഒന്നീനൊന്നു മെച്ചം എന്ന നിലയില്‍ ആയിരുന്നു. എണ്ണ തേപ്പു കഴിഞ്ഞു ശകുന്തള ആറ്റിലിറങ്ങി. മുഴുപ്പുകള്‍ കണ്ടു ഞാന്‍ തൂറാന്‍ മറന്നിരുന്നു. തോഴിമാര്‍ പരസ്പരം എണ്ണ തേച്ച് ചൂടായി എന്ന് തോന്നുന്നു. കൊത്തിപ്പിടിച്ച് രണ്ടും കൂടി ഒരു വള്ളിപ്പടര്‍പ്പിനു പിന്നില്‍ മറഞ്ഞു. അരയ്ക്കൊപ്പം വെള്ളത്തില്‍ ഇറങ്ങിയ ശകുന്തള ഒന്ന് മുങ്ങിയ ശേഷം പൊങ്ങി. ചന്തിയോളം വെള്ളത്തില്‍ നിന്ന് ഒരു കാല്‍ പാറയില്‍ കയറ്റി വച്ചു മുലക്കച്ച അലക്കാന്‍ തുടങ്ങി. പഹച്ചി ചിന്തയില്‍ ആയിരുന്നു. പടര്‍പ്പ്കള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങിയ സൂര്യകിരണങ്ങള്‍ അവളുടെ മേനിയെ തഴുകി. എണ്ണയുടെ തിളക്കവും മേനിയുടെ മുഴുപ്പും കൂടി എന്റെ മുന്നില്‍ ഒരു കാഴ്ച്ച തന്നെ തീര്‍ത്തു. അല്പം കുനിഞ്ഞു നില്‍ക്കുന്ന അവളുടെ കക്ഷങ്ങള്‍ക്കിടയിലൂടെ തങ്കത്താഴികക്കുടങ്ങള്‍ കീഴോട്ടു തൂങ്ങി നില്‍ക്കുന്നത് ഞാന്‍ കണ്ടു. കീഴോട്ടു തൂങ്ങിയതിന്റെ പ്രതിപ്രവര്‍ത്തനമെന്നോണം എന്റെ ലഗാന്‍ മേലോട്ട് പൊങ്ങി. ഏതൊരു പ്രവര്‍ത്തനത്തിനും തുല്യവും എതിര്‍ദിശയില്‍ ഉള്ളതുമായ ഒരു പ്രതിപ്രവര്‍ത്തനം ഉണ്ടായിരിക്കും എന്ന പ്രപഞ്ചസത്യം എനിക്ക് മുന്നില്‍ അനാവൃതമായി.

എഴുതി വയ്ക്കാന്‍ പനയോല കിട്ടിയില്ല. ഈ അറിവും സഹസ്രാബ്ദങ്ങള്‍ക്കു ശേഷം ഏതെങ്കിലും ഒരു സായിപ്പിന്റെ കണ്ടു പിടുത്തമായി മാറുമായിരിക്കും. അത് പോട്ടെ. ഞാന്‍ ശകുന്തളയെ ശ്രദ്ധിച്ചു. എന്തൊരു രൂപം. ലക്ഷണമൊത്ത കുചകുംഭങ്ങള്‍ വീര്‍ത്തു തുടുത്തു തൂങ്ങി നില്‍ക്കുന്നു. വാഴത്തട പോലുള്ള തുടകള്‍ക്ക് വാഴയുടെ ഉണ്ണിപ്പിണ്ടിയുടെ വര്‍ണ്ണവും മിനുപ്പുമായിരുന്നു. തുടുത്തുന്തി നില്‍ക്കുന്ന അവളുടെ ചന്തികളുടെ ഭംഗിയില്‍ ഞാന്‍ അന്തം വിട്ടു കുന്തം പിടിച്ചു നിന്നു. പതിയെ ഞാന്‍ ആറ്റിലിറങ്ങി. ചിന്തയില്‍ മുഴുകിയ അവള്‍ ഓളങ്ങള്‍ അരുവിയിലുണര്‍ന്ന വിവരം അറിഞ്ഞതേയില്ല. എനിക്ക് പുറം തിരിഞ്ഞു നിന്നിരുന്ന അവളുടെ ശ്രീകോവില്‍ തുടകള്‍ക്കിടയിലെ വിടവിലൂടെ എനിക്ക് ദര്‍ശനം നല്‍കി.
“ആറ്റിലെ പൂജാരിയായി” ഞാന്‍ കുറച്ചു നേരം നിലകൊണ്ടു.

നൂറ്റിഎഴുപത്തി ഒന്‍പതേ പോയിന്റ് അഞ്ചു ഡിഗ്രീയില്‍ നിന്നിരുന്ന എന്റെ സുഗ്രീവനെ ഞാന്‍ കീഴോട്ടമര്‍ത്തിപിടിച്ചു തൊണ്ണൂറു ഡിഗ്രിയില്‍ ആക്കി ഞാന്‍ അവള്‍ക്കു പിന്നിലേയ്ക്ക് നടന്നടുത്തു. ഭാവനയില്‍ സഹസ്രാബ്ദങ്ങള്‍ക്ക് ശേഷം പ്രചാരത്തില്‍ വരാന്‍ പോകുന്ന ക്രെയിന്‍ എന്ന സംഭവം പോലെ ഞാന്‍ മുന്നോട്ടു നീങ്ങി. തൂക്കാനുള്ള വടി എന്നെ മുന്നോട്ട് നയിച്ചു. അവളോടടുത്ത ഞാന്‍ ആകെ അത് വേണമോ ഇത് വേണമോ എന്ന സംശയപ്പടുതിയില്‍ പെട്ടു. എനിക്ക് നേരെ രണ്ടു ദ്വാരങ്ങള്‍ സ്വാഗതമോതി നിലകൊള്ളുന്നതായി ഞാന്‍ കണ്ടു. രണ്ടും ഒന്നിനൊന്നു മെച്ചമായിരുന്നു. ശരീരത്തില്‍ നിന്നോലിച്ചിറങ്ങിയ തൈലം പ്രദേശത്തിന് വല്ലാത്തൊരു മിനുപ്പു നല്‍കി. പ്രശ്നം പ്രകൃതിയുടെ നിര്‍ദ്ധാരണത്തിനു വിട്ടു ഞാന്‍ കുന്തവുമായി മുന്നോട്ടു നീങ്ങി. അവള്‍ക്ക് പിന്നിലെത്തിയ ഞാന്‍ കണ്ണടച്ച് പതിയെ അവളിലെയ്ക്കമര്‍ന്നു. എണ്ണയുടെ സഹായത്താല്‍ അതെ ശബ്ദമുള്ള മറ്റേ സാധനം മറ്റേയാളുടെ മറ്റെയിടത്തു പതിയെ കയറി. ഞാന്‍ കണ്ണുതുറന്നു. എരണം കേട്ടവള്‍ അറിഞ്ഞ ഭാവമില്ല. പതിയെ തള്ളിയ എനിക്ക് സംഭവം പിടി കിട്ടി. ഒരു കള്ളനെ പോലെ പിന്‍വാതില്‍ വഴിയായിരുന്നു എന്റെ പ്രവേശനം. സുഖത്തില്‍ മുഴുകിയ ഞാന്‍ പരിസരം മറന്നു. തകര്‍ത്താടി. പരിപാടിയിലെ കള്ളത്തരവും സംഗതിയുടെ മുറുക്കവും എല്ലാം കൂടി ഞാന്‍ പെട്ടന്ന് ഫോമിലായി.

അടിച്ചു തകര്‍ത്തു. ചെറുതായി കുലുങ്ങിയിട്ടും അവള്‍ അറിഞ്ഞ മട്ടില്ല. അവസാനം കൊട്ടിക്കലാശം കഴിഞ്ഞു ഞാന്‍ നിന്ന് കിതച്ചു. സംഗതി വലിച്ചൂരി പിന്നോട്ട് മാറി. നന്നായി, മൂലം പൂരാടമായി മാറിയിരിക്കുന്നു.

അവളാകട്ടെ ഇതൊന്നുമറിയാത്ത മട്ടില്‍ എന്തോ ആലോചിച്ചു നില്‍ക്കുന്നു. എന്റെ പൌരുഷത്തിനേറ്റ അടിപോലെ തോന്നിയ ഞാന്‍ കോപത്താല്‍ നിന്നു വിറച്ചു. ശാപ വചനങ്ങള്‍ എന്റെ ചുണ്ടില്‍ നിന്ന് അലറലായി പുറത്തുവന്നു . “കുലടെ ! നീ ആരെക്കുറിച്ചാണോ കിനാവ്‌ കണ്ടിരിക്കുന്നത് അവന്‍ നിന്നെക്കുറിച്ചു മറന്നു പോകട്ടെ.!”. ഞെട്ടിയുണര്‍ന്ന ശകുന്തള എന്റെ കാല്‍ക്കല്‍ വീണു.

“പ്രഭോ! മഹാമുനേ! അങ്ങ് വന്നത് ഞാന്‍ അറിഞ്ഞില്ല. അതിനാല്‍ അങ്ങേയ്ക്ക് ഒരു കൂള്‍ഡ്രിങ്ക്സോ ഹോര്‍ലിക്സോ തരാന്‍ അടിയന് കഴിഞ്ഞില്ല. എന്നോട് ക്ഷമിക്കണം പ്രാഭോ. ശാപവചനങ്ങള്‍ അങ്ങ് തിരിച്ചെടുക്കണം. ഞാന്‍ ഫുള്ളി ലോഡട് ആണ്. എന്റെ കുളി തെറ്റി സാറേ.. ക്ഷമിക്കണേ.. ”

അവളുടെ നിഷ്കളങ്കതയില്‍ എന്റെ മനസ്സലിഞ്ഞു.
പാവം ശെരിക്കും ഒന്നും അറിഞ്ഞ ലക്ഷണം ഇല്ല. പേടിച്ചു പോയിരിക്കുന്നു. ശാപത്തിന്റെ വിവരം അറിഞ്ഞാല്‍ ആ ഒഴികഴിവില്‍ ചങ്ങായി ഇവളെ ഒഴിവാക്കാനും മതി. അതിനാല്‍ ഒരു പോംവഴി പറഞ്ഞു കൊടുക്കാം.

“കണ്വന്റെ മകളേ! വിഷമിക്കാതിരിയ്ക്ക. എന്തെങ്കിലും ഒരു അടയാളം നീ കാണിക്കുന്ന പക്ഷം അവന്‍ നിന്നെ ഓര്‍ക്കുന്നതായിരിക്കും. അത്യാവശ്യത്തിനു തുണി പൊക്കി കാണിച്ചാലും മതിയാവും. ഓര്‍മ്മ വന്നിട്ടും അവന്‍ പൊട്ടന്‍ കളിച്ചാല്‍ അവന്‍ അന്നേരം ഭസ്മമായിപ്പോകട്ടെ.!”

തിരിച്ചു നദിയിലെക്കിറങ്ങി മറുകരകയറിയപ്പോള്‍ ഒരു മാന്‍ എന്നെ നോക്കി തലയാട്ടി. അതെല്ലാം കണ്ടു എന്ന് തോന്നുന്നു. വേറെ നിവൃത്തിയില്ലാത്തതിനാല്‍ ഞാന്‍ പാടി “ആരോടും പോയ്‌ പറയരുതീക്കഥ മാനേ… പൊന്നു മോനെ! “

Comments:

No comments!

Please sign up or log in to post a comment!